tag:blogger.com,1999:blog-81525481436917530182024-03-14T00:47:30.722-07:00പിന്നാമ്പുറവായനകള്ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.comBlogger28125tag:blogger.com,1999:blog-8152548143691753018.post-65201396069353981912013-02-05T08:39:00.003-08:002013-02-05T08:39:46.003-08:00വായന - 2012<div dir="ltr" style="text-align: left;" trbidi="on">
<br />
Readings of 2012<br />
<br />
നോവൽ:<br />
<br />
1.<span class="Apple-tab-span" style="white-space: pre;"> </span>The Sense of an Ending - Julian Barnes<br />
2.<span class="Apple-tab-span" style="white-space: pre;"> </span>മീസാൻ കല്ലുകളുടെ കാവൽ - പി.കെ. പാറക്കടവ്<br />
3.<span class="Apple-tab-span" style="white-space: pre;"> </span>കാമാക്ഷി – അഴഗിയ പെരിയവൻ<br />
4.<span class="Apple-tab-span" style="white-space: pre;"> </span>അന്ധകാരനഴി – ഇ. സന്തോഷ്കുമാർ<br />
5.<span class="Apple-tab-span" style="white-space: pre;"> </span>ഭൂതക്കാഴ്ചകൾ - സുധീശ് രാഘവൻ<br />
<br />
കഥകൾ<br />
<br />
1.<span class="Apple-tab-span" style="white-space: pre;"> </span>ഫേസ്ബുക്ക് – ശ്രീദേവി എം. മേനോൻ<br />
2.<span class="Apple-tab-span" style="white-space: pre;"> </span>ചുംബനശബ്ദതാരാവലി – ഇന്ദു മേനോൻ<br />
3.<span class="Apple-tab-span" style="white-space: pre;"> </span>കോട്ടയം 17 – ഉണ്ണി. ആർ<br />
4.<span class="Apple-tab-span" style="white-space: pre;"> </span>അവൻ മരണയോഗ്യൻ - ജോർജ് ജോസഫ് കെ.<br />
5.<span class="Apple-tab-span" style="white-space: pre;"> </span>ചെന്താമരക്കൊക്ക – രവിവർമ്മ തമ്പുരാൻ<br />
6.<span class="Apple-tab-span" style="white-space: pre;"> </span>നിലവിളി – എൻ.എസ്.മാധവൻ<br />
<br />
കവിതകൾ:<br />
<br />
1.<span class="Apple-tab-span" style="white-space: pre;"> </span>ഓക്സിജൻ സിലിൻഡർ - അനൂപ് ചന്ദ്രൻ<br />
2.<span class="Apple-tab-span" style="white-space: pre;"> </span>ഭൂതക്കട്ട – മോഹനകൃഷ്ണൻ കാലടി<br />
3.<span class="Apple-tab-span" style="white-space: pre;"> </span>ഞാൻ തെരുവിലേക്ക് നോക്കി – എൻ. പ്രഭാകരൻ<br />
4.<span class="Apple-tab-span" style="white-space: pre;"> </span>നിഴൽപ്പുര – സൂര്യ ബിനോയ്<br />
5.<span class="Apple-tab-span" style="white-space: pre;"> </span>മൺവീറ് – വീരാൻ കുട്ടി<br />
6.<span class="Apple-tab-span" style="white-space: pre;"> </span>അതിനാൽ ഞാൻ ഭ്രാന്തനായില്ല – കെ.ജി. ശങ്കരപ്പിള്ള<br />
7.<span class="Apple-tab-span" style="white-space: pre;"> </span>കുഴൂർ വിത്സന്റെ കവിതകൾ - കുഴൂർ വിത്സൺ<br />
8.<span class="Apple-tab-span" style="white-space: pre;"> </span>സ്പർശം – മീന കന്ദസാമി<br />
<br />
ലേഖനങ്ങൾ / ആത്മകഥ:<br />
<br />
1<span class="Apple-tab-span" style="white-space: pre;"> </span>The Spiders of Allah – James Hider<br />
2<span class="Apple-tab-span" style="white-space: pre;"> </span>അനുരഞ്ജനം – ബേനസീർ ഭൂട്ടോ<br />
3<span class="Apple-tab-span" style="white-space: pre;"> </span>എഴുത്തുകാരിയുടെ മുറി – വെർജീനിയ വുൾഫ്<br />
4<span class="Apple-tab-span" style="white-space: pre;"> </span>Princess – Jean Sasson<br />
5<span class="Apple-tab-span" style="white-space: pre;"> </span>വിമർശനത്തിന്റെ ജാഗരൂകതകൾ - ഡോ. ആർ. ഭദ്രൻ<br />
6.<span class="Apple-tab-span" style="white-space: pre;"> </span>സ്നേഹാർദ്രം – ധ്യാനനിരതം – ജലാലുദ്ദീൻ റൂമി<br />
7.<span class="Apple-tab-span" style="white-space: pre;"> </span>റെവന്യു സ്റ്റാമ്പ് – അമൃതാ പ്രീതം<br />
8.<span class="Apple-tab-span" style="white-space: pre;"> </span>ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വയ്ക്കുന്നു – എസ്. ശാരദക്കുട്ടി.<br />
9.<span class="Apple-tab-span" style="white-space: pre;"> </span>The Cypress Tree – Kamin Mohammadi<br />
10.<span class="Apple-tab-span" style="white-space: pre;"> </span> ഇസ്ളാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം.എൻ. കാരശ്ശേരി.<br />
11.<span class="Apple-tab-span" style="white-space: pre;"> </span> ആത്മദംശനം – മൈന ഉമൈബാൻ<br />
12.<span class="Apple-tab-span" style="white-space: pre;"> </span> ഉരുളികുന്നത്തിന്റെ ലുത്തീനിയ – സക്കറിയ<br />
<div>
<br /></div>
</div>
ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com0tag:blogger.com,1999:blog-8152548143691753018.post-19005315380060904842012-09-19T02:53:00.002-07:002012-09-19T02:53:55.519-07:0010½ Intonations ( To all readers) <div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-pbnbwOyKiaA/UFmWIle6nLI/AAAAAAAAAT0/jQc3k2O0qCU/s1600/hi_ben_okri.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-pbnbwOyKiaA/UFmWIle6nLI/AAAAAAAAAT0/jQc3k2O0qCU/s320/hi_ben_okri.jpg" width="251" /></a></div>
<br />
<br />
<br />
10½ Intonations ( To all readers)<br />
<br />
<b>A poem by Ben Okri </b><br />
<br />
1.<br />
There is a secret trail of<br />
books meant to inspire and<br />
enlighten you.<br />
find that trail.<br />
<br />
2.<br />
Read outside your nation<br />
color, class, gender<br />
<br />
3.<br />
Read the books your<br />
parents hate<br />
<br />
4.<br />
Read the books your<br />
parents love<br />
<br />
5.<br />
Have one or two authors<br />
that are important<br />
that speak you,<br />
and make their works<br />
your secret passion<br />
<br />
6.<br />
Read widely<br />
for fun,<br />
for stimulation<br />
for escape<br />
<br />
7.<br />
Don’t read what<br />
everyone else is reading<br />
check them out later<br />
cautionly<br />
<br />
8.<br />
Read what you’re not<br />
supposed to read<br />
<br />
9.<br />
Read for your own<br />
liberation and metal<br />
freedom<br />
<br />
10.<br />
Books are like mirrors<br />
don’t just read the words<br />
go into the mirror<br />
that’s where the real<br />
secrets are,<br />
inside<br />
behind<br />
that’s where Gods dream<br />
where our realities are born<br />
<br />
10 ½.<br />
Read the world<br />
read the world<br />
it is the most mysterious<br />
book of all.. !!<br />
</div>
ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com2tag:blogger.com,1999:blog-8152548143691753018.post-64800049680565038322012-01-13T03:08:00.000-08:002012-01-13T03:09:01.854-08:00<span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">"ആടുജീവിത"ത്തിന്റെ നോവ് പങ്കിട്ട് അസ്ലം</span><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">Posted on: 03-Jan-2012 11:38 PM</span><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">മലപ്പുറം: "ആടുജീവിത"ത്തിന് ദൃശ്യഭാഷ്യമൊരുക്കി മുഹമ്മദ് അസ്ലം മോണോആക്ടില്‍ താരമായി. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ നോവലിന് ഏകാഭിനയ സ്ക്രിപ്റ്റ് ഒരുക്കിയതും അസ്ലംതന്നെ. രണ്ടുതവണ ഇതിനായി നോവല്‍ വായിച്ചുതീര്‍ത്തു. പ്രവാസിയായ ഉപ്പ മരക്കാറിന്റെ നിര്‍ദേശംകൂടിയായപ്പോള്‍ അസ്ലമിന് വിജയം കൈപ്പിടിയിലൊതുങ്ങി. ഗള്‍ഫില്‍ </span><span class="text_exposed_show" style="display: inline; color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">പെയിന്റ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു മരക്കാര്‍ . രണ്ടുവര്‍ഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. സ്വന്തമായുളള മൂന്നേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയ ഇദ്ദേഹം ഇപ്പോള്‍ മുഴുവന്‍സമയ കര്‍ഷകനാണ്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം അവതരിപ്പിച്ചാണ് അസ്ലം ആദ്യമായി ഏകാഭിനയ വേദിയിലെത്തുന്നത്. ഒപ്പം നാടകങ്ങളിലും വേഷമിട്ടു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. വൈക്കം മഹമ്മദ്ബഷീറിന്റെ ആയിഷയെ ആസ്പദമാക്കി ഒരുക്കിയ "അള്ളാ ഡാക്ടറെ കൊണ്ടര്" നാടകത്തിലെ ഹസ്സന്‍കുഞ്ഞി എന്ന ബീഡിതെറുപ്പുകാരനെയാണ് ഇത്തവണ വേദിയിലെത്തിക്കുന്നത്. "ആടുജീവിത"ത്തിലെ നജീബിന്റെയും ഹക്കീമിന്റെയും ദുരിതം മനസ്സിനെ വീര്‍പ്പുമുട്ടിച്ചതായി അസ്ലം പറഞ്ഞു. ദാഹജലത്തിനുവേണ്ടി കേണ് ഒടുവില്‍ മരുഭൂമിയില്‍ മരിക്കേണ്ടിവന്ന ഹക്കീം, അവസാന നിമിഷം ക്രൂരനായ അര്‍ബാബില്‍നിന്ന് രക്ഷപ്പെട്ട നജീബ്, കൂട്ടുകാരന് ഇബ്രാഹിം എന്നിവരെയാണ് അവതരിപ്പിച്ചത്. പ്ലസ്വണ് സയന്‍സ് വിദ്യാര്‍ഥിയാണ്. അഫ്സത്താണ് ഉമ്മ. ആബിദ, അസ്ന എന്നിവര്‍ സഹോദരങ്ങള്‍ .</span>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com4tag:blogger.com,1999:blog-8152548143691753018.post-17030238342279604642012-01-13T03:07:00.000-08:002012-01-13T03:08:16.566-08:00വായന 2011<span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">വളരെ തിരക്കു നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയതെങ്കിലും മനോഹരങ്ങളായ കുറച്ചു പുസ്തകങ്ങളുടെ വായനകൊണ്ട് കഴിഞ്ഞ വർഷം എനിക്ക് സമ്പന്നമായിരുന്നു. ഏറെക്കാലമായി വായിക്കാൻ കാത്തിരുന്ന ചില പുസ്തകങ്ങൾ കയ്യിൽ കിട്ടിയ വർഷം കൂടിയായിരുന്നു അത്. 2011 - ലെ എന്റെ വായന ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നു. </span><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">നോവലുകൾ: </span><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">1. പന്നിവേട്ട - വി.എം. ദേവദാസ് </span><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">2. മനുഷ്യൻ ഒരാമുഖം - സുഭാഷ് ചന്ദ്രൻ </span><br style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><span style="color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); ">3. നിന്റെ ചോരയിലെ വീഞ്ഞ് - ബി. മുരളി</span><span class="text_exposed_show" style="display: inline; color: rgb(51, 51, 51); font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px; background-color: rgb(255, 255, 255); "><br />4. ദ്വീപുകളും തീരങ്ങളും - ആനന്ദ്<br />5. കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ - അരുന്ധതി റോയി<br />6. പ്രവാസഭൂമിശാസ്ത്രം അധ്യായം 1: പരദേശി ഒരു ദൂരമാപിനി - ജോസാന്റണി കുരിപ്പുഴ<br />7. ഗ്രീഷ്മമാപിനി - പി. സുരേന്ദ്രൻ<br />8. മീരാസാധു - കെ. ആർ മീര<br />9. കുരുടൻ കൂമൻ - സാദിഖ് ഹിദായത്ത്<br />10. രണ്ടാനമ്മയ്ക്കു സ്തുതി - മരിയോ വർഗോസ യോസ<br />11. മറുപിറവി - സേതു<br /><br />കഥകൾ:<br />1. നരനായും പറവയായും - സന്തോഷ് ഏച്ചിക്കാനം<br />2. വിഹ്വലതകൾക്കപ്പുറത്ത് - അംബിക<br />3. രതി മാതാവിന്റെ പുത്രൻ - പ്രമോദ് രാമൻ<br /><br />കവിതകൾ :<br />1. ആശ്രമ കന്യക - സഹീറ തങ്ങൾ<br />2. പാബ്ലോ നെരൂദയുടെ പ്രണയകവിതകൾ - വിവ: എൻ. പി. ചന്ദ്രശേഖരൻ<br />3. നാലാമിടം (ബ്ലോഗു കവിതകൾ) - എഡി. കെ. സച്ചിദാനന്ദൻ<br />4. മുറിവുകളുടെ പെണ്ണിനു - പാലസ്ഥീൻ - ഇറഖി പെൺകവിതകൾ<br />5. കാൻസർ വാർഡ് - അജീഷ് ദാസൻ<br />6. ജീവജലം - വി.എം. ഗിരിജ<br />7. കാണുന്നീലോരക്ഷരവും - എം.ബി. മനോജ്<br /><br />ലേഖനങ്ങൾ / ആത്മകഥകൾ / പഠനങ്ങൾ<br />1. രോഗവും സാഹിത്യ ഭാവനയും - കെ. പി. അപ്പൻ<br />2. പെൺവിനിമനയങ്ങൾ - എസ്. ശാരദക്കുട്ടി<br />3. അവിശ്വാസി - അയാൻ ഹിർസി അലി<br />4. എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ<br />5. ഇസ്ലാം സത്യമാർഗ്ഗം - എം.എം. അക്ബർ<br />6. എന്റെ കുട്ടിക്കാലം - ചാർളി ചാപ്ലീൻ<br />7. ജെ.എൻ.യു വിലെ ചുവർചിത്രങ്ങൾ - ഷാജഹാൻ മാടമ്പാട്ട്<br />8. ദൃശ്യദേശങ്ങളുടെ ഭൂപടം - എൻ. പി. സജീഷ്<br />9. മലയാളിയുടെ സ്വത്വാന്വേഷണങ്ങൾ - പി. മണികണ്ഠൻ<br />10. പച്ചവിരൽ - ദയാഭായിയുടെ ആത്മകഥ<br /><br />English:<br />1. White Tiger - Aravind Adiga<br />2. Unaccustomed Earth - Jhumpa Lahiri<br />3. Girls Of Riyadh - Rajaa Alsenea<br />4. La Prisonniere - Malika Oufkir<br />5. The Appointment - Herta Muller<br />6. Dreams And Shadows - Robin Wright<br />7. The Catcher In the Rye - J.D.Salinger<br />8. Memories of My Melancholy Whores _ Gabriel Garcia Marquez</span>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com3tag:blogger.com,1999:blog-8152548143691753018.post-84696357098152379502011-08-09T10:57:00.000-07:002011-08-09T11:01:39.320-07:00എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾമലയാളത്തിൽ എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾ ഇവിടെ കൊടുക്കുന്നു. ഒരു എഴുത്തുകാരന്റെ ഒരു കഥമാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച പല കഥകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുമായി എത്രത്തോളം ഒത്തുപോകുന്നു എന്ന് അറിയാനുള്ള ഒരു ശ്രമം മാത്രം. പുതിയ വായനക്കാർക്ക് ഒരു ചൂണ്ടുപലകയും. <div>
<br /></div><div><p class="MsoListParagraphCxSpFirst" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">1.<span style="font:7.0pt "Times New Roman""> </span></span></span><span style="font-family:AnjaliOldLipi">വെള്ളപ്പൊക്കത്തിൽ - തകഴി ശിവശങ്കരപ്പിള്ള<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">2.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ജന്മദിനം – വൈക്കം മുഹമ്മദ് ബഷീർ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">3.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">മരപ്പാവകൾ - കാരൂർ നീലകണ്ഠപ്പിള്ള<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">4.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">കടൽത്തീരത്ത് – ഒ.വി. വിജയൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">5.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">നെയ്പായസം – മാധവിക്കുട്ടി<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">6.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഷെർലക് – എം.ടി. വാസുദേവൻ നായർ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">7.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">കടയനല്ലൂരിലെ ഒരു സ്ത്രീ – ടി. പത്മനാഭൻ <o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">8.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ബ്രിഗേഡിയർ കഥകൾ - മലയാറ്റൂർ രാമകൃഷ്ണൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">9.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">കോട്ടയത്ത് എത്ര മത്തായിമാരുണ്ട് – ജോൺ ഏബ്രഹാം<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">10.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">മെഴുകുതിരികൾ - എൻ. പി. മുഹമ്മദ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">11.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">വാസ്തുഹാര – സി.വി. ശ്രീരാമൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">12.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">നാടകാന്തം – സി. രാധാകൃഷ്ണൻ <o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">13.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ക്ഷേത്രവിളക്കുകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">14.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഒറ്റയാൻ - കാക്കനാടൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">15.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ദൂത് – സേതു<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">16.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">നിന്റെ കഥ (എന്റെയും) – എൻ. മോഹനൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">17.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">മുരുകൻ എന്ന പാമ്പാട്ടി – എം. പി. നാരായണപിള്ള<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">18.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ആറാമത്തെ വിരൽ - ആനന്ദ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">19.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">കൈവഴിയുടെ തെക്കേയറ്റം – പത്മരാജൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">20.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">സൈലൻസർ - വൈശാഖൻ <o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">21.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">അല്ലോപനിഷത്ത് – പട്ടത്തുവിള കരുണാകരൻ <o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">22.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">പയ്യന്റെ ഡയറി – വി.കെ.എൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">23.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഒരു നസ്രാണി യുവാവും ഗൌളിശാസ്ത്രവും – സക്കറിയ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">24.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">പന്ത്രണ്ടാം മണിക്കൂർ - വി.പി. ശിവകുമാർ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">25.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഗ്രാന്റ് കാന്യൺ - യു.കെ. ജോണി<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">26.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">സംഗീതം ഒരു സമയകലയാണ് – മേതിൽ രാധാകൃഷ്ണൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">27.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഗൌതലജാറ (തോട്ടക്കാടൻ സ്മരണിക ) – കെ.പി. നിർമ്മൽ കുമാർ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">28.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഹിഗ്വീറ്റ – എൻ.എസ്. മാധവൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">29.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഈ ഉടലെന്നെ ചൂഴുമ്പോൾ - സാറാ ജോസഫ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">30.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">പടിയിറങ്ങിപ്പോയ പാർവ്വതി – ഗ്രേസി<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">31.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">മഞ്ഞ് – യു.പി. ജയരാജ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">32.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">പിഗ്മാൻ - എൻ. പ്രഭാകരൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">33.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ക്രിസ്മസ് മരത്തിന്റെ വേര് – അയ്മനം ജോൺ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">34.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">റെയ്ൻ ഡിയർ - ചന്ദ്രമതി<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">35.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">പുരുഷവിലാപം – കെ.പി. രാമനുണ്ണി<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">36.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">നനഞ്ഞ ശിരോവസ്ത്രങ്ങൾ - ടി.വി.കൊച്ചുബാവ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">37.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">പരിചിതഗന്ധങ്ങൾ - അശോകൻ ചരുവിൽ <o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">38.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ബർമുഡ – പി. സുരേന്ദ്രൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">39.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">അച്ഛൻ തീവണ്ടി – വി. ആർ. സുധീഷ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">40.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ബോധേശ്വരൻ - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">41.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">മരണാനന്തരം – കരുണാകരൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">42.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">സതിസാമ്രാജ്യം – സുഭാഷ് ചന്ദ്രൻ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">43.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ഉമ്പർടോ എക്കോ – ബി. മുരളി<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">44.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">കാളീനാടകം – ഉണ്ണി ആർ.<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">45.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ചാവുകളി – ഇ. സന്തോഷ്കുമാർ<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">46.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">രാത്രികളുടെ രാത്രി – കെ.എ. സെബാസ്റ്റ്യൻ <o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">47.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">കൊമാല – സന്തോഷ് ഏച്ചിക്കാനം<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">48.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">ആവേ മരിയ – കെ. ആർ മീര<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">49.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">സൂര്യമുഖി – സിതാര എസ്<o:p></o:p></span></p> <p class="MsoListParagraphCxSpMiddle" style="text-indent:-.25in;mso-list:l0 level1 lfo1"><!--[if !supportLists]--><span style="font-family:AnjaliOldLipi;mso-fareast-font-family:AnjaliOldLipi"><span style="mso-list:Ignore">50.<span style="font:7.0pt "Times New Roman""> </span></span></span><!--[endif]--><span style="font-family:AnjaliOldLipi">സംഘ് പരിവാർ - ഇന്ദു മേനോൻ<o:p></o:p></span></p> <p class="MsoListParagraphCxSpLast" style="margin-left:.25in;mso-add-space:auto"><span style="font-family:AnjaliOldLipi"><o:p> </o:p></span></p></div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com6tag:blogger.com,1999:blog-8152548143691753018.post-14050029098276280292010-12-16T07:24:00.001-08:002010-12-16T07:52:23.476-08:00മലയാളത്തിലെ മികച്ച 75 നോവലുകള്‍<span class="Apple-style-span" style="font-family: AnjaliOldLipi; ">വായനയിലെ തുടക്കക്കാര്‍ക്കും തിരഞ്ഞെടുത്ത വായന മാത്രം ആഗ്രഹിക്കുന്നവര്‍ക്കുമായിട്ടാണ് ഈ ലിസ്റ്റ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തെയും അക്കാലത്തിന്റെ മികച്ച രചനകളെയും പരിചയപ്പെടുന്നതിനായി പില്ക്കാലത്ത് അപ്രസക്തമെന്ന് വിലയിരുത്തിയിട്ടുള്ള ചില നോവലുകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. <span class="apple-style-span"><span style="color:black">ഈ തിരഞ്ഞെടുപ്പില്‍ സ്വഭാവികമായും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. എണ്ണം 75-ല്‍ ഒതുക്കുന്നതിനുവേണ്ടി ചില കൃതികള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.</span> ചില എഴുത്തുകാരുടെ മറ്റു ചില കൃതികളാവും ചിലര്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടാവുക. </span></span><div><span class="Apple-style-span" style="font-family: AnjaliOldLipi; "><span class="apple-style-span"><span class="Apple-style-span" >ഒരു തര്‍ക്കത്തിനുവേണ്ടിയുള്ളതല്ല , ഇതൊരു മാതൃകാരൂപരേഖ മാത്രമാണ്</span>.</span></span><div><span class="Apple-style-span" style="font-family: AnjaliOldLipi; "><span class="apple-style-span"></span><br /><ol style="margin-top:0in" start="1" type="1"><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മാര്‍ത്താണ്ഡ വര്‍മ്മ – സി.വി. രാമന് പിള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഭൂതരായര്‍ – അപ്പന് തമ്പുരാന് <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഇന്ദുലേഖ – ഒ. ചന്തുമേനോന്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ചെമ്മീന്‍ – തകഴി ശിവശങ്കരപ്പിള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">കയര്‍ - തകഴി ശിവശങ്കരപ്പിള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">അയല്‍ക്കാര്‍ – പി. കേശവദേവ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഒരു ദേശത്തിന്റെ കഥ – എസ്.കെ. പൊറ്റക്കാട്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">വിഷകന്യക - എസ്.കെ. പൊറ്റക്കാട്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ബാല്യകാലസഖി – വൈക്കം മുഹമ്മദ് ബഷീര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മതിലുകള്‍ - വൈക്കം മുഹമ്മദ് ബഷീര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">സുന്ദരികളും സുന്ദരന്മാരും – ഉറൂബ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഉമ്മാച്ചു - ഉറൂബ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">നാലുകെട്ട് – എം.ടി. വാസുദേവന്‍ നായര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">രണ്ടാമൂഴം - എം.ടി. വാസുദേവന്‍ നായര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന് <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മരണം ദുര്‍ബലം – കെ. സുരേന്ദ്രന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മുന്‍പേ പറക്കുന്ന പക്ഷികള്‍ – സി. രാധാകൃഷ്ണന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ആരോഹണം – വി.കെ.എന്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ജനറല്‍ ചാത്തന്‍സ് - വി.കെ.എന്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">അവകാശികള്‍ – വിലാസിനി<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">അരനാഴികനേരം – പാറപ്പുറത്ത്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">തട്ടകം – കോവിലന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ആനപ്പക – പുതൂര്‍ ഉണ്ണികൃഷ്ണന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവം ശ്രീധരന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ദൈവത്തിന്റെ കണ്ണ് – എന്‍.പി. മുഹമ്മദ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">നെല്ല് – പി. വത്സല<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">അഗ്നിസാക്ഷി – ലളിതാംബിക അന്തര്‍ജ്ജനം<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">നാര്‍മടിപ്പുടവ - സാറാതോമസ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഇനി ഞാനുറങ്ങട്ടെ – പി.കെ. ബാലകൃഷ്ണന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">തൃക്കോട്ടൂര്‍ പെരുമ – യു.എ. ഖാദര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഇല്ലം – ജോര്‍ജ് ഓണക്കൂര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">സ്വര്‍ഗ്ഗദൂതന്‍ – പോഞ്ഞിക്കര റാഫി<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">പാടാത്ത പൈങ്കിളി – മുട്ടത്തുവര്‍ക്കി<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ധര്‍മ്മപുരാണം - ഒ.വി. വിജയന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഉഷ്ണമേഖല – കാക്കനാടന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">സ്മാരകശിലകള്‍ – പുനത്തില്‍ കുഞ്ഞബ്ദുള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മരുന്ന് - പുനത്തില്‍ കുഞ്ഞബ്ദുള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ദൈവത്തിന്റെ വികൃതികള്‍ - എം. മുകുന്ദന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">പ്രകൃതി നിയമം – സി. ആര് പരമേശ്വരന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">സൂര്യവംശം – മേതില്‍ രാധാകൃഷ്ണന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഓഹരി – കെ.എല്‍. മോഹനവര്‍മ്മ<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ആള്‍ക്കൂട്ടം – ആനന്ദ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഗോവര്‍ദ്ധന്റെ യാത്രകള്‍ - ആനന്ദ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">പാണ്ഡവപുരം – സേതു<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ആയുസിന്റെ പുസ്തകം – സി.വി. ബാലകൃഷ്ണന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">പരിണാമം – എം.പി. നാരായണപിള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഭാസ്കരപട്ടേലരും എന്റെ ജീവിതവും – സക്കറിയ <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">കാവേരിയുടെ പുരുഷന് – പി. സുരേന്ദ്രന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">വൃദ്ധസദനം – ടി.വി. കൊച്ചുബാവ<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">സൂഫി പറഞ്ഞ കഥ – കെ.പി. രാമനുണ്ണി<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ശമനതാളം – കെ. രാധാകൃഷ്ണന് <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മാവേലി മന്റം – കെ.ജെ. ബേബി<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ആലാഹയുടെ പെണ് മക്കള്‍ – സാറാ ജോസഫ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">കൊച്ചേരത്തി – നാരായന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">അവിനാശം – റിസിയോ രാജ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മാറാമുദ്ര – ഇ.പി. ശ്രീകുമാര്‍<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഒടിയന് – കണ്ണന് കുട്ടി <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">പുറപ്പാടിന്റെ പുസ്തകം - വി.ജെ. ജെയിംസ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ചോരശാസ്ത്രം – വി.ജെ. ജെയിംസ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ – എന്‍.എസ്. മാധവന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">കലാപങ്ങള്‍ക്കൊരു ഗൃഹപാഠം – ബാബു ഭരദ്വാജ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">രാജാക്കന്മാരുടെ പുസ്തകം – കെ. എ. സെബാസ്റ്റ്യന്‍ <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഡി – സുസ്മേഷ് ചന്ത്രോത്ത്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഐസ് മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് – ജി. ആര്. ഇന്ദുഗോപന് <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ – സി. അഷ്റഫ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഡ്രാക്കുള – അന്‍വര്‍ അബ്ദുള്ള<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">2048 കി.മി – സുരേഷ് പി. തോമസ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">പാതിരാവന്കര – കെ. രഘുനാഥന് <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">കരിനീല – കെ. ആര് മീര<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഫ്രാന്‍സിസ് ഇട്ടിക്കോര – ടി.ഡി. രാമകൃഷ്ണന് <o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ആടുജീവിതം – ബെന്യാമിന്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">ഡില്‍ഡോ – വി.എം. ദേവദാസ്<o:p></o:p></span></li><li class="MsoNormal" style="mso-list:l0 level1 lfo1;tab-stops:list .5in"><span style="font-family:AnjaliOldLipi">മനുഷ്യന് ഒരാമുഖം – സുഭാഷ് ചന്ദ്രന് <o:p></o:p></span></li></ol> </span><br /> <p class="MsoNormal"><span style="font-family:AnjaliOldLipi"><span class="Apple-style-span" >ഇനി എന്റെ 10 ഇഷ്ടനോവലുകള്‍: </span> </span></p> <ol style="margin-top:0in" start="1" type="1"> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">മാര്‍ത്താണ്ഡ വര്‍മ്മ – സി.വി. രാമന് പിള്ള<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">ഇന്ദുലേഖ – ഒ. ചന്തുമേനോന്‍<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">സുന്ദരികളും സുന്ദരന്മാരും – ഉറൂബ്<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">രണ്ടാമൂഴം - എം.ടി. വാസുദേവന്‍ നായര്‍<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയന്<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">ആള്‍ക്കൂട്ടം – ആനന്ദ്<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">വൃദ്ധസദനം – ടി.വി. കൊച്ചുബാവ<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi">ചോരശാസ്ത്രം – വി.ജെ. ജെയിംസ്<o:p></o:p></span></li> <li class="MsoNormal" style="mso-list:l0 level1 lfo2;tab-stops:list .5in"><span style="font-family:AnjaliOldLipi"><o:p> ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ – സി. അഷ്റഫ്</o:p></span></li> </ol> <p class="MsoNormal"><span style="font-family:AnjaliOldLipi"><o:p> </o:p></span></p></div></div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com65tag:blogger.com,1999:blog-8152548143691753018.post-23211025062543814662009-12-31T02:20:00.000-08:002009-12-31T03:07:53.939-08:00ജീന്‍ ക്രിസ്റ്റഫ് - അവസാനഭാഗംമിസിസ് ബ്രൌണ്‍ എന്ന അന്നയുടെ മാതാപിതാക്കള്‍ പ്രേമിച്ച് വിവാഹിതരായവരാണ്. അവര്‍ പിരിയുകയും മരിക്കുകയും ചെയ്തതുകാരണം അവള് തന്റെ മുത്തശ്ശിയ്ക്കൊപ്പമാണ് വളര്‍ന്നത്. ചെറുപ്പം മുതലുള്ള ഈ ഏകാന്തതയാണ് അവളെ വലിയ വിരക്തയാക്കിത്തീര്‍ത്തത്. അവള് സാവധാനം ക്രിസ്റ്റഫിനോട് അടുക്കുന്നു. അവര്‍ പ്രേമബദ്ധരായിത്തീരുകയും മി. ബ്രൌണിനോടു തെറ്റുചെയ്യുന്നു എന്ന പശ്ചാത്താപത്തില്‍ വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസമാവുകയും ചെയ്യുന്നു.<br /> ഒരു ദിവസം ക്രിസ്റ്റഫ് യാദൃശ്ചികമായി വീണ്ടും ഗ്രേസിയയെ കണ്ടുമുട്ടുന്നു. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ പഴയ സ്നേഹം വീണ്ടെടുക്കുന്നു. ക്രിസ്റ്റഫ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും തമ്മില്‍ നല്ല സുഹൃത്തുക്കളായിരിക്കാം എന്നു പറഞ്ഞ് അവള് ഒഴിയുന്നു. എങ്കിലും ആരെക്കാളും ഉപരി തമ്മില്‍ സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് മാത്രം അറിയാമായിരുന്നു.<br />തന്റെ കലാജീവിതത്തിന്റെ വളര്‍ച്ചയ്ക്കായി ക്രിസ്റ്റഫ് ഗ്രേസിയയുടെ സഹായത്തോടെ പാരീസിനു പോകുന്നു. അവിടെ ഒരു പയ്യന് ക്രിസ്റ്റഫിനെ കാണാനെത്തുന്നു. അത് ഒളിവറിന്റെ മകന് ജോര്‍ജസ് ആയിരുന്നു. അയാള്‍ അവനെ സംഗീതം പഠിപ്പിക്കാമെന്നേല്ക്കുന്നു.<br />ഗ്രേസിയ മരിക്കുന്നു, മകനും. ഒറ്റയ്ക്കാവുന്ന മകള്‍ ക്രിസ്റ്റഫിന്റെ അടുത്തെത്തുകയും അവിടെവച്ച് ജോര്‍ജ്ജസുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. തന്റെ മരണത്തിന് മുന്‍പ് അവരെ ഒന്നിപ്പിക്കണമെന്ന ആഗ്രഹത്താല്‍ ക്രിസ്റ്റഫ് അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.<br /> ജീവിതത്തിന്റെ സായംസന്ധ്യയില്‍ അയാള്‍ക്ക് അന്നയെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു. അവര്‍ പോകാറുള്ള പള്ളിയില്‍ ചെന്ന് ഒളിഞ്ഞു നിന്ന് അയാള്‍ അവളെ കാണുന്നു. അവള് ഏറെ മാറിക്കഴിഞ്ഞിരുന്നു. ഈ മുഖത്തിനെയാണോ താന്‍ ഒരിക്കല്‍ പ്രേമിച്ചിരുന്നത് എന്നുപോലും ക്രിസ്റ്റഫ് സംശയിക്കുന്നു.<br />പുതിയ തലമുറയ്ക്ക് ജീവിക്കാന്‍. യാതന അനുഭവിക്കാന്‍. വിജയം നേടുവാന്‍. വഴിയൊരുക്കിക്കൊണ്ട് ക്രിസ്റ്റഫ് മരിക്കുന്നതോടെ 2103 പേജുകളിലായി പരന്നുകിടക്കുന്ന ഈ മഹാജീവിതാതിഹാസം അവസാനിക്കുന്നു.<br /><span style="color:#000099;">അവസാനഭാഗത്തിനുള്ള മുഖവുരയില്‍ റൊമെയ്ന്‍ റോളണ്ട് ഇങ്ങനെ പറയുന്നു : യുവാക്കളേ.. ഇന്നിന്റെ യുവാക്കളേ.. ഞങ്ങളുടെ മുകളിലൂടെ നടന്നുപോകൂ... ഞങ്ങളെ നിങ്ങളുടെ കാല്ക്കീഴില് ചവുട്ടിഞെരിച്ച് മുന്നോട്ടു പോകൂ.. ഞങ്ങളെക്കാള്‍ മഹത്തുക്കളും സന്തുഷ്ടരും ആവൂ..</span><br /><span style="color:#000099;"> എന്നെ സംബന്ധിച്ചിടത്തോളം എന്റേതായിരുന്ന ആത്മാവിനോട് ഞാന്‍ യാത്ര പറയുന്നു. ഒഴിഞ്ഞ ചിപ്പിപോലെ ഞാനതെന്നില്‍ നിന്നും പൊഴിച്ചുകളയുന്നു. ജീവിതം മരണങ്ങളുടെയും ഉയര്‍ത്തെഴുനേല്പുകളുടെയും ഒരു തുടര്‍ച്ചയാണ്. ക്രിസ്റ്റഫ് വീണ്ടും പിറക്കുവാന്‍ വേണ്ടി നാം മരിച്ചേ തീരൂ.. </span>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com5tag:blogger.com,1999:blog-8152548143691753018.post-15085033410824106582009-12-30T20:55:00.000-08:002009-12-31T02:03:05.516-08:00ജീന്‍ ക്രിസ്റ്റോഫ് - ഭാഗം 9ഒളിവറും ജാക്വിലിനും തമ്മിലുള്ള ബന്ധം അനുദിനം വഷളാവുകയും അവസാനം അവള് മറ്റൊരുവനൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവരുടെ കുട്ടിയെ സിസിലിയും മാഡം ആര്‍നോള്‍ഡും ചേര്‍ന്ന് വളര്‍ത്തുന്നു. ഒളിവറും ക്രിസ്റ്റഫറും തമ്മിലുള്ള ഹൃദയബന്ധം പുനസ്ഥാപിക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് ക്രിസ്റ്റഫ് തന്റെ ബാല്യകാല സഖിയായിരുന്ന ഗ്രേസിയെ കണ്ടുമുട്ടുന്നു. അവള് ജര്‍മ്മനിയിലെ ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭാര്യ ആയിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ അവള് അവനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്റ്ററ്ഫിന് നാട്ടിലേക്ക് പോകാനുള്ള സമ്മതപത്രം യഥാര്‍ത്ഥത്തില്‍ വാങ്ങിച്ചുകൊടുത്തത് ഗ്രേസിയായിരുന്നു. അവര്‍ വീണ്ടും സൌഹൃദത്തിലാവുന്നെങ്കിലും അധികം താമസിക്കാതെ അവള് അമേരിക്കയിലേക്ക് പോകുന്നു.<br /> പിന്നീടുള്ള നോവല്‍ ഭാഗം ക്രിസ്റ്റഫിന്റെയും ഒളിവറിന്റെയും ജനാധിപത്യത്തോടും കമ്യൂണിസത്തോടും മറ്റ് രാഷ്ട്രങ്ങളോടുമുള്ള നിലപാട് വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.<br /> ഒരു മെയ്ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഒളിവര്‍ അതിനിടയിലുണ്ടായ സംഘടനത്തില്‍ പെട്ട് മരണമടയുന്നു. ഈ മരണം അറിയാതെ ഒരു പോലീസുകാരനെ കൊന്ന കേസില്‍ ക്രിസ്റ്റഫ് രാജ്യം വിടുകയും സ്വിസ്വര്‍ലാന്റില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവച്ചാണ് ഒളിവറിന്റെ മരണം ക്രിസ്റ്റഫ് അറിയുന്നത്. ആ വേര്‍പാട് അയാളെ രോഗഗ്രസ്ഥനാക്കുന്നു. എങ്കിലും ഒടുവില്‍ അതില്‍ നിന്നും വിമുക്തനാകുന്നു.<br />വാചകങ്ങള്‍:<br />1. സ്നേഹത്തിന്റെ വഞ്ചന സമ്പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷം അതിനാല്‍ യാതന അനുഭവിക്കുന്നവര്‍ സാധുക്കളാണ്. ഹൃദയം സത്യസന്ധമായിരിക്കുമ്പോള്‍ ഉടലിന്റെ നിന്ദ്യമായ വഞ്ചന നിസ്സാരമാണ്. ഹൃദയം വിശ്വാസവഞ്ചകനായിത്തീരുമ്പോള്‍ ബാക്കിയെല്ലാം അഗണ്യം..!<br />2. എത്രയും കാലം സാധിക്കുമോ അത്രയും കാലം ജീവിക്കുക എന്നതല്ല, പ്രത്യുത എത്ര ശക്തമായി ജീവിക്കാമോ അത്രയും ശക്തമായി ജീവിക്കുക എന്നതാണ് കാര്യം.<br />3. എന്താണ് ജീവിതം..? അത് തണുത്തുറഞ്ഞ യുക്തിപോലെയോ നമ്മുടെ കാഴ്ച പോലെയോ അല്ല. നാം സ്വപ്നം കാണുന്നതെന്തോ അതാണ് ജീവിതം. ജീവിതത്തിന്റെ അളവുകോല്‍ സ്നേഹമാണ്.<br />4. നീ എന്നെ സ്നേഹിക്കാതിരുന്ന ദിനങ്ങള്‍ക്ക് ഞാന്‍ നിന്നോടു നന്ദി പറയുന്നു... വേറെ എവിടെയെങ്കിലും ലഭിക്കും നിനക്ക് കൂടുതല്‍ സൌഖ്യമെന്ന് ഞാനാശിക്കുന്നു...<br />5. ഒരാള്‍ക്ക് തന്റെ കലയില്‍ ഊനം തട്ടാതെ നിലകൊള്ളണമെങ്കില്‍ തന്റെ ജന്മസിദ്ധമായ പ്രതിഭകൂടാതെ മറ്റ് ചിലതുകൂടി വേണം. അയാളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുകയും അതിന് ഒരു ലക്ഷ്യം നല്‍കുകയും ചെയ്യുന്ന വികാരവിക്ഷോഭങ്ങളും ദുഃഖങ്ങളും ഇല്ലെങ്കില്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയില്ല. (ഇബ്സന്റെ വാചകം)<br />5. എല്ലാത്തിനെയും മനസിലാക്കുക എന്നാല്‍ ഒന്നിനെയും വെറുക്കാതിരിക്കുക എന്നതാണ്..<br />6. അലറിപ്പായുന്ന കൊടുങ്കാറ്റില്‍ ദൃഡമായി വാക്കുചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് കലാകാരന്<br />7. നഷ്ടപ്പെട്ടവരെ, അവരുടെ നഷ്ടം അപ്പോഴും വേദനകരമായിരിക്കവെ, നമ്മള് അപൂര്‍വ്വമായേ സ്വപ്നം കാണൂ. അവര്‍ പിന്നീട് നാം മറക്കുവാന്‍ തുടങ്ങവേ നമ്മിലേക്ക് തിരിച്ചുവരുന്നു.<br />8. കല ദുഃഖത്തിലെ യഥാര്‍ത്ഥമായി വിലയിരുത്താനാവൂ. ദുഃഖമാണ് ഉരകല്ല്. അപ്പോള്‍ മാത്രമേ ആര്‍ക്കാണ് യുഗങ്ങള്‍ കവച്ചുകടക്കുന്നതിന് ആരാണ് മരണത്തെക്കാള്‍ ശക്തരെന്ന് മനസിലാക്കുന്നതിന് നമുക്ക് കഴിയൂ. അല്പം ചിലരെ ആ പരീക്ഷണത്തെ അതിജീവിക്കൂ...<br />9. യഥാര്‍ത്ഥ ദുഃഖങ്ങള്‍ അഗാധതകളില്‍ ശാന്തമാവുന്നു. അവ അവയ്ക്കുവേണ്ടി നിര്‍മ്മിച്ച തലങ്ങളില്‍ ഉറങ്ങുന്നതുപോലെ തോന്നുന്നു. എന്നല്‍ എല്ലായിപ്പോഴും അവ ആത്മാവിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു....ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com0tag:blogger.com,1999:blog-8152548143691753018.post-14096687732351832162009-12-23T22:45:00.000-08:002009-12-23T23:05:30.337-08:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം 8ഒളിവറിന്റെ സഹായത്തോടെ ക്രിസ്റ്റഫ് പാരീസില്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അതിനിടയില്‍ അമ്മയെ കാണാനായി അവന് സ്വന്തം നാട്ടിലേക്ക് പോകുന്നു. പിറ്റെ ദിവസം തന്നെ അമ്മ മരിക്കുന്നു. പക്ഷേ അവന്റെ പേരില്‍ അപ്പോഴും അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ അവരുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ അവന് കഴിഞ്ഞില്ല. ഒളിവറാണ് അവന്റെ അമ്മയുടെ ശവസംസ്കാരം നടത്തുന്നത്.<br />രണ്ടുപേരും കൂടുതല്‍ സൌഹൃദത്തില്‍ കഴിയുന്നതിനിടെ ഒളിവര്‍, ജാക്വിലിന് എന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ക്രിസ്റ്റഫിന്റെ സഹായത്തോടെ വിവാഹിതരാവുകയും ചെയ്യുന്നു. അനുരാഗത്തിന്റെ ആദ്യദിനങ്ങളില്‍ സന്തുഷ്ടരായിരുന്നെങ്കിലും അവരുടെ ജീവിതം പിന്നീട് അസന്തുഷ്ടിയിലേക്ക് നീങ്ങുന്നു.<br />ഇതിനിടയില്‍ ക്രിസ്റ്റഫ് ഫ്രാന്‍സ്വ എന്ന നാടകനടിയെ പരിചയപ്പെടുകയും അവര്‍ ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. അവള് പക്ഷേ പിന്നീട് അമേരിക്കയിലേക്ക് പോകുന്നു. ഒളിവറും അവനെ പിരിഞ്ഞുകഴിഞ്ഞിരുന്നു. അവന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് അതിയായ ആഗ്രഹം തോന്നുന്നു. ഒരു മേലുദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടുദിവസത്തേക്ക് സ്വന്തം രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി ക്രിസ്റ്റഫ് നേടുന്നു. സ്വന്തം ഗ്രാമം ഉല്ലാസപൂര്‍വ്വം സന്ദര്‍ശിക്കുന്നതിനിടെ അവന് തന്റെ പഴയ പ്രേമഭാജനം മിന്നയെ കണ്ടുമുട്ടുന്നു. അവള് വിവാഹിതയും നാലുകുട്ടികളുടെ മാതാവും ആയിക്കഴിഞ്ഞിരുന്നു. അവള് അവനെ സ്വഗൃഹത്തിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്യുന്നു. സന്തോഷകരങ്ങളായ രണ്ടു ദിവസങ്ങള്‍ അവന് നാട്ടില്‍ ചിലവിടുന്നു.<br /><span style="color:#000099;">വാചകങ്ങള്‍:</span><br />1. എപ്പോഴും പൂര്‍ണ്ണമായും തയ്യാറെടുത്തു നില്ക്കു. കാരണം ഈശ്വരന് ഇന്നുരാത്രി നിങ്ങളുടെ വാതില്‍ക്കലൂടെ കടന്നുപോവില്ലെന്ന് നിങ്ങള്‍ക്ക് നിശ്ചയമില്ല.<br />2. നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതങ്ങളില്‍ ജീവിക്കുകയും സ്നേഹിക്കുകയും വിധിയുടെ മുന്നില്‍ കീഴടങ്ങുകയും വേണം.<br />3. നമ്മോടൊപ്പം കരയുവാന്‍ വിശ്വസ്തരായ സുഹൃത്തുക്കള്‍ ഉള്ളത്രയും കാലം സമസ്തയാതനയും അനുഭവിക്കുവാന്‍ സമര്‍ഹമാണ് ജീവിതം.<br />4. തന്റെ വിഡ്ഢിത്തം അറിയാവുന്ന ഒരു വിഡ്ഢി അതറിയാത്ത രണ്ടുപേരേക്കാള്‍ വിലപ്പെട്ടവനാണ്.<br />5. ഒരാളുടെ സാമര്‍ത്ഥ്യത്തിന്റെ പേരിലാണ്, അനുരാഗത്തിന്റെ മാസ്മരികതയാലും അടക്കമില്ലായ്മയാലും അല്ല സ്നേഹിക്കപ്പെടുന്നതെങ്കില്‍ സ്നേഹയോഗ്യനായ ഏതു പുരുഷനാണ് ഉണ്ടാവുക..?<br />6. മുന്നില്‍ ഓടിയതുകൊണ്ട് എന്തുഗുണം? പിരമിഡുകള്‍ മുകളില്‍ നിന്നല്ല സൃഷ്ടിക്കപ്പെട്ടത്..<br />7. <span style="color:#000099;">നിങ്ങളുടെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിങ്ങളുടെ ലിഖിതങ്ങളില്‍ നിലനില്ക്കട്ടെ, ശൈലിയാണ് ആത്മാവ്...</span><br /><span style="color:#000000;">8. അല്ല ജീവിതം ദുഃഖകരമല്ല; പക്ഷേ ജീവിതത്തില്‍ ദുഃഖകരമായ നിമിഷങ്ങളുണ്ട്..</span><br /><span style="color:#000000;">9. സ്ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങള്‍ നേരത്തെ അല്ലെങ്കില്‍ വൈകി ഉളവാകും. ഒരാള്‍ക്ക് അവയ്ക്കുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമവേണം എന്നുമാത്രം..!</span>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com1tag:blogger.com,1999:blog-8152548143691753018.post-43209508955617401952009-11-05T03:00:00.000-08:002009-11-05T05:14:47.988-08:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം 7ക്രിസ്റ്റഫും ഒളിവറും തമ്മില്‍ കൂടുതല്‍ സുഹൃത്തുക്കളാവുന്നു. താമസവും ഒന്നിച്ചാക്കുന്നു. ആ താമസസ്ഥലത്തെ വിവിധ ആളുകളെക്കുറിച്ചാണ് ഈ വോല്യത്തില്‍ പറയുന്നത്. ഒരു പുരോഹിതന്, ഒരു പ്രഫസറും കുടുംബവും ഒരു വിപ്ലവകാരിയും അയാള്‍ എടുത്തുവളര്‍ത്തുന്ന ഒരു കുട്ടിയും ഒരു പട്ടാളക്കാരനും അയാളുടെ മകളും എന്നിവരാണ് അവിടുത്തെ അന്തേവാസികള്‍. ആ ജീവിതത്തിലെ സംഘര്‍ഷങ്ങളും വിഷമങ്ങളും ചെറിയ സന്തോഷങ്ങളും പറയുന്നതിലൂടെ റൊമയ്ന് റോളണ്ട് മൊത്തം മനുഷ്യകുലത്തിന്റെ ജീവിതസന്ധികളെക്കുറിച്ചും ഒരു മനുഷ്യന് ജീവിച്ചു തീര്‍ക്കുന്നതും കടന്നുപോകുന്നതുമായ വഴികളെക്കുറിച്ചും നമ്മോടു പറയുന്നു. വിപ്ലവകാരി പെട്ടെന്ന് മരിച്ചുപോവുകയും അവിടെയുണ്ടായിരുന്ന ഒരു വിധവയായ സ്ത്രീ അനാഥക്കുട്ടിയെ സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് ഈ ഭാഗം അവസാനിക്കുന്നത്. ഈ നോവലിലുടനീളം ഒരാളുടെ മാത്രം കഥയല്ല പറയുന്നത്, പകരം ക്രിസ്റ്റഫ് ബന്ധപ്പെടുന്ന നിരവധിപേരുടെ കഥകള്‍ കൂടി അനുബന്ധമായി വരുന്നുണ്ട്, കാരണം അവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും അവന്റേതുമാത്രമായിരുന്നില്ല. സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും ഉണ്ടാവുന്ന പ്രയാസങ്ങളും അവന് സ്വന്തം പോലെ അനുഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിതം അവന്റേതുമാത്രമല്ല സഹജീവികളുടേതു കൂടിയാണ്.<br /><span style="color:#3333ff;">വാചകങ്ങള്‍:</span><br />1. നന്മയെക്കുറിച്ച് ഒന്നും അറിയാതിരിക്കുക എന്നതിനേക്കാള്‍ ചീത്തവഴികള്‍ ഉണ്ട്. നന്മ അറിവിന്റെ ഒരു കാര്യമല്ല. അത് പ്രവര്‍ത്തിയുടെ കാര്യമാണ്.<br />2. ഞരമ്പുരോഗികള്‍ മാത്രമാണ് സദാചാരത്തെക്കുറിച്ച് വെറുതെ പറഞ്ഞുകൊണ്ടിരിക്കുക, എല്ലാ സദാചാര നിയമങ്ങളില്‍ വച്ച് ആദ്യത്തേത് ഞരമ്പുരോഗി ആകാതിരിക്കുക എന്നാതാണ്.<br />3. സംഗീതം അവിവേകിയായ വിശ്വസ്ഥനാണ്. അതിന്റെ കാമുകന്മാരുടെ ഏറ്റവും രഹസ്യമായ ചിന്തകളെപ്പോലും അത് അതിനെ സ്നേഹിക്കുന്നവര്‍ക്ക് ഒറ്റിക്കൊടുക്കുന്നു.<br />4. സ്നേഹിക്കുന്നതിന് രണ്ടു വഴികളുണ്ട്. തങ്ങളുടെ അസ്തിത്വത്തിന്റെ പരമാണു വരെ ഉപയോഗിച്ചു സ്നേഹിക്കുന്നവരും, തങ്ങളുടെ അധികമായ ഊര്‍ജ്ജത്തില്‍ ഒരംശം സ്നേഹത്തിന് വിനിയോഗിക്കുന്നവരും.<br />5. ഒന്നിനും ശ്രമിക്കാത്തവര്‍ക്കാണ് ഒരിക്കലും തെറ്റുപറ്റാതെയിരിക്കുക. പക്ഷേ ജീവിക്കുന്ന സത്യത്തിനുനേരെ പിടഞ്ഞു നീങ്ങുന്ന തെറ്റാണ്, മൃതസത്യത്തെക്കാള്‍ അധികം ഫലവത്തും അനുഗ്രഹീതവും..<br />6. ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെ നോക്കുകയോ ഏതെങ്കിലും തെറ്റിദ്ധാരണയിലൂടെ കാണുകയോ ചെയ്യുമ്പോള്‍ നല്ലതായ ഒരു കാര്യവുമില്ല, നല്ലവനായ ഒരു മനുഷ്യനുമില്ല.<br />7. <span style="color:#000099;">സത്യസന്ധമായ ഏത് ആശയവും അത് തെറ്റിദ്ധരിക്കപ്പെടുമ്പോള്‍പ്പോലും വിശുദ്ധവും ദൈവീകവുമാണ്...</span><br /><span style="color:#000099;"><span style="color:#000000;">8</span><span style="color:#000000;">. പരമസത്യങ്ങളില്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളവ മാത്രമേ പറയാവൂ. ബാക്കി നമ്മള് ഒതുക്കണം. ഒളിഞ്ഞിരിക്കുന്ന സൂര്യന്റെ മൃദുരശ്മികള്‍പോലെ അവ നമ്മുടെ പ്രവര്‍ത്തികളില്‍ അവയുടെ വെളിച്ചം വിതറും</span>. </span><br /><span style="color:#000000;">9. ജീവിതത്തിന്റെ നീരുറവയിലെ ജലത്തെക്കാള്‍ മധുരമയമായ രണ്ടു പഴങ്ങള്‍ ലോകത്തിലെ വിഷവൃക്ഷം അര്‍പ്പിക്കുന്നു - ഒന്ന് കവിത, മറ്റേത് സൌഹാര്‍ദം..</span><br />10. നാം സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ മേല്‍ പൂര്‍ണ്ണമായും അധികാരമുണ്ട്. നമ്മെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള അവകാശം പോലുമുണ്ട്. അവരോട് ഒരു നീരസവും നമുക്ക് സഹിക്കുക വയ്യ. സ്നേഹം നമ്മെ കൈവെടിയേണ്ട സ്ഥിതിയില്‍ നാം അത്രയും അതിന് അനര്‍ഹരായതില്‍ നമുക്ക് നമ്മോടുതന്നെ കോപം തോന്നുക മാത്രമാവാം. ആ വിധം ഒരു മാനസീകാവസ്ഥയില്‍ മാരകമായ മനോവേദനയുണ്ട്. ജീവിക്കുവാനുള്ള ഇച്ഛയെ നശിപ്പിക്കുന്ന മനോവേദന.<br />11. ഒരു സംഗീതോപകരണത്തിന്റെ മധുരതരമോ അകൃത്രിമ സ്വരത്തിന്റെ മാധുര്യമോ കേള്‍ക്കവേ ആഹ്ലാദിക്കാത്ത ഒരാള്‍, അത് കേള്‍ക്കവേ ചഞ്ചലിതനാക്കാത്ത ഒരാള്‍, അതിന്റെ സുമധുരമായ പരമാനന്ദത്താല്‍ ആപാദചൂഡം പ്രകമ്പിതനാകാത്ത ഒരാള്‍, അതില്‍ ആത്മവിസ്മൃതി കൊള്ളാത്ത ഒരാള്‍ - അപ്രകാരമുള്ള ഒരാള്‍ അതുകൊണ്ട് വ്യക്തമാക്കുന്നത് അയാള്‍ക്ക് വക്രവും ദുഷ്ടവും ഹീനവുമായ ആത്മാവാണ് ഉള്ളതെന്നാണ്. സംസ്കാരവിഹീനനായ ഒരുവനെ ഭയപ്പെടുന്നപോലെ നമ്മളവനെ ഭയപ്പെടണം (ഷേക്സ്പിയര്)<br />12. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ അരുകിലേക്ക് നമ്മെ എത്തിക്കുന്നതിനുള്ള തീര്‍ച്ചയായ വഴി, അവരെ വീണ്ടും കാണുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗം അവരോടൊപ്പം മരണത്തിലേക്ക് പോവുകയല്ല, പ്രത്യുത ജീവിച്ചിരിക്കുകയാണ്. അവര്‍ നമ്മുടെ ജീവിതങ്ങളില്‍ ജീവിക്കുന്നു. നമ്മോടൊപ്പം മരിക്കുന്നു..!ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com0tag:blogger.com,1999:blog-8152548143691753018.post-85418495387686459502009-10-31T02:02:00.000-07:002009-10-31T02:50:42.431-07:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം 5 & 6ജീന്‍ ക്രിസ്റ്റഫിന്റെ പാരീസ് ജീവിതവും അതിന്റെ ദുരന്തങ്ങളുമാണ് ഈ രണ്ടു വോല്യങ്ങളിലുമായി പറയുന്നത്. അവന് തന്റെ പ്രവാസജീവിതം ആരംഭിക്കുകയായിരുന്നു. അവിടെ അവന് എല്ലാവരാലും തഴയപ്പെട്ടവനും യാതന അനുഭവിക്കുന്നവനുമായിത്തീരുന്നു. അവന്റെ സുഹൃത്തുക്കള്‍ പോലും അവനെ അവഗണിക്കുന്നു. ഒരു പാര്‍ട്ടിക്കിടയില്‍ അവന് ഒളിവര്‍ ജിന്നന് എന്നൊരു യുവകവിയെ പരിചയപ്പെടാന്‍ ശ്രമിക്കുന്നു. (അവന് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയിലെ നാടകശാലയില്‍ വച്ച് കണ്ടുമുട്ടി, അവന് കാരണം ജോലി നഷ്ടപ്പെട്ട ആന്റോയനറ്റ് ജന്നിന്റെ സഹോദരനായിരുന്നു എന്നാലത് ക്രിസ്റ്റഫ് മനസിലാക്കുന്നില്ല)<br /> തുടര്‍ന്ന് ജന്നിന്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അവര്‍ ബാങ്ക് നടത്തിയിരുന്ന സമ്പന്നരായിരുന്നു. പക്ഷേ വ്യാപാരത്തിലെ പരിചയക്കുറവുമൂലം കബളിപ്പിക്കപ്പെടുകയും വലിയ കടത്തില്‍ പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ജന്നിന്‍ വെടിവച്ച് ആത്മഹത്യ ചെയ്യുന്നു. കടക്കാരുടെ ശല്യം കാരണം മാഡം ജെന്നിന് രണ്ടുകുട്ടികളുമായി (ആറ്റ്നോയനറ്റ്, ഒളിവര്‍) പാരീസിലെത്തുന്നു. അവിടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ അവരും മരിക്കുന്നു. കൊച്ചുസഹോദരന് ഒളിവറിന്റെ ചുമതല ആന്റോയനറ്റിന്റെ മുകളിലാവുന്നു. അവള് കഷ്ടപ്പെട്ട് ഒളിവറിനെ സ്കൂളില്‍ അയയ്ക്കുന്നു. ജോലിയ്ക്കുവേണ്ടി ജര്‍മ്മനിയില്‍ പോകുന്നു. അവിടെ നാടകശാലയില്‍ വച്ചാണ് ക്രിസ്റ്റഫിനെ കാണുന്നത്. എന്നാല്‍ ക്രിസ്റ്റഫുമായി അവിഹിതബന്ധം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചയയ്ക്കുന്നു. തിരികെ പാരീസിലെത്തി വീണ്ടും മറ്റു ജോലികള്‍ ചെയ്ത് സഹോദരന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ക്ഷയരോഗം കാരണം അവള് അകാലത്തില്‍ മരിക്കുന്നു. മരിക്കുന്നതിനു മുന്‍പ് രണ്ടുതവണ അവള് ക്രിസ്റ്റഫിനെ കാണുന്നെങ്കിലും തമ്മില്‍ സംസാരിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. മരണശേഷം അവളുടെ ബുക്കില്‍ നിന്നു ലഭിച്ച ഒരു പ്രേമലേഖനത്തില് നിന്നും തന്റെ സഹോദരി ക്രിസ്റ്റഫിനെ സ്നേഹിച്ചിരുന്നു എന്ന് ഒളിവര്‍ മനസിലാക്കുന്നു. ക്രിസ്റ്റഫ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് ആന്റോയനറ്റിന് അറിയാമായിരുന്നു (അവന്റെ ഒരു പുസ്തകത്തിന്റെ സമര്‍പ്പണം ഇങ്ങനെയായിരുന്നു : ഞാന്‍ മൂലം കഷ്ടപ്പാടിനു വിധേയയായ എന്റെ പ്രിയപ്പെട്ട സാധുവിന് - ഒരു പ്രത്യേക തീയതിയും) ക്രിസ്റ്റഫിലൂടെ തന്റെ സഹോദരിയെ കാണാനാണ് ഒളിവര്‍ പാര്‍ട്ടില്‍ പങ്കെടുക്കുന്നതും അവനെ പരിചയപ്പെടുന്നതും...<br /><br />വാചകങ്ങള്‍:<br />1. എനിക്ക് ഇതേ നിലയില്‍ തുടരാന്‍ അവകാശമില്ല. ഞാന്‍ കീഴടങ്ങുന്നതിനു മുന്‍പ് എല്ലാം ശ്രമിച്ചു നോക്കിയേ തീരു. ഞാന്‍ കീഴടങ്ങുകയില്ല താനും.<br />2. ആത്മാവുകളില്‍ ഏറ്റവും വിലകെട്ടവര്‍ക്കു മാത്രമേ പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ലാതെ വരു. ആത്മാവില്‍ കരുത്തന്മാര്ക്ക് താന്താങ്ങളുടെ തന്നെ ഉള്ളിലുള്ള പാവനസന്നിധിയില്‍ അഭയം തേടുന്നതിന്റെ ആവശ്യം വരുന്നു. അത് വിലകെട്ടവര്‍ക്ക് ഒരിക്കലും മനസിലാവുകയില്ല.<br />3. സ്ത്രീകളോടുള്ള തങ്ങളുടെ ബഹുമാനത്തെപ്പറ്റി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവര്‍ക്കാണ് അതേറ്റവും കുറവ്.<br />4. പുരുഷന്മാര് കലാസൃഷ്ടികള്‍ നിര്‍മ്മിക്കുന്നു, പക്ഷേ സ്ത്രീകള്‍ പുരുഷന്മാരെ സൃഷ്ടിക്കുന്നു.<br />5. സ്ത്രീ വെള്ളം പോലെയാണ്. രൂപം ഇല്ലാത്തത്. അവള് കണ്ടുമുട്ടുന്ന ഓരോ പുരുഷന്റെ ആത്മാവും പാത്രവുമാണ്. അവള് ഉടനടി ആ രൂപം കൈക്കൊള്ളുന്നു.<br />6. ഒരു നല്ല സ്ത്രീ ഭൂമിയില്‍ പറുദീസയാണ്. ഭൂമിയിലെ ഒരേയൊരു പറുദീസ.<br />7. തന്നെക്കാള്‍ ബലം കുറഞ്ഞ ഒരു പുരുഷനോടാണ് ഇടപഴകേണ്ടത് എന്ന് മനസിലാക്കുക ഒരു സ്ത്രീയ്ക്ക് വളരെ സന്തോഷകരമാണ്. ഉടനടി തന്റെ ഉയര്‍ന്നതും താണതുമായ ജന്മവാസനകള്ക്ക് അവള് അതില്‍ ഇര കണ്ടെത്തുന്നു.<br />8. നമ്മുടെ ജീവിതത്തിന്റെ ശക്തികള്‍, നാം ജീവിതത്തിന് അടിയറവു വച്ചാല്‍ ഉത്തമന്മാര്‍ക്കും ഉന്നതന്മാര്ക്കും പിന്നെ എന്താണവശേഷിച്ചിട്ടുണ്ടാവുക.<br />9. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കുപരി നാം ശിരസ് ഉയര്‍ത്തിപ്പിടിക്കുക. നാം സന്തോഷപൂര്‍വ്വം പരിചിതവും സന്തുഷ്ടവുമായ പല്ലവി പാടുക<br />10. കാമുകന്റെ ജീവിതം പണക്കാര്‍ക്കും അലസന്മാര്‍ക്കും ഉള്ള ജീവിതമാണ്.<br />11. ഒരാള്‍ക്ക് സുന്ദരമായ ഒന്ന്, മറ്റൊരാള്‍ക്ക് അങ്ങനെയാവില്ല. നമ്മള് സ്വര്‍ണ്ണനാണയങ്ങള്‍ അല്ല, എല്ല്ലാവരെയും പ്രീതിപ്പെടുത്താന്‍ നമുക്കാവില്ല.<br /><span style="color:#000099;"><span style="color:#000000;">12.</span> ദയയുള്ളവരാകുക. മനുഷ്യരുടെ സകല അനീതികള്‍ക്കും വിധിയുടെ കാഠിന്യത്തിനും നടുവില്‍, കൂടുതല്‍ ദയയുള്ളവരാകാന്‍ ശ്രമിക്കുക. സുശീലരാവുക. കഠിനയുദ്ധങ്ങളില്‍പ്പോലും സുപ്രസന്നരാവുക. അനുഭവങ്ങളിലൂടെ വിജയിക്കുക. ആന്തരീകമായ ആ നിധിയെ ഉപദ്രവിക്കുവാന്‍ അനുവദിക്കാതിരിക്കുക. </span>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com0tag:blogger.com,1999:blog-8152548143691753018.post-30420545174383705422009-10-24T04:09:00.000-07:002009-10-24T04:46:00.031-07:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം 4ക്രിസ്റ്റഫിനെ വിദഗ്ദ്ധമായി കബളിപ്പിക്കുകയായിരുന്നു ‘റിവ്യു’ എന്നറിയുന്നതോടെ അവണ് അവരുമായി വേര്‍പിരിയുന്നു. അതിനു പകരം ഒരു സോഷ്യലിസ്റ്റ് പത്രത്തില്‍ തന്റെ സംഗീത നിരൂപണങ്ങള്‍ എഴുതാന്‍ ആരംഭിക്കുന്നു. പക്ഷേ അതവന് കൂടുതല്‍ നഷ്ടമാണ് ഉണ്ടാക്കിവച്ചത്. അവന് അക്കാരണത്താല്‍ പ്രഭുവുമായി പിണങ്ങുന്നു. അതോടെ സമൂഹം കൂടുതല്‍ അവനെ ഒറ്റപ്പെടുത്തുന്നു. അതിനിടെ നാടകക്കാരിയും നിഷ്കളങ്കയും നന്നായി പെരുമാറാന്‍ അറിയാവുന്നവളുമായ ഒഫീലിയ എന്ന പെണ്‍കുട്ടിയുമായി അവന് പരിചയത്തിലാവുന്നു. അവളുടെ നാടകത്തിനു പോകുമ്പോള്‍ അജ്ഞാതയായ ഒരു ഫ്രഞ്ചുകാരി പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവളെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വേര് പിരിയുന്നു.<br /> പ്രഫസര്‍ ആയ റയില്‍ ഹാര്‍ട്ടുമായും ഭാര്യ ലില്ലി ഹര്‍ട്ടുമായും അവന് സൌഹൃദത്തിലാവുന്നു. (അവരില്‍ നിന്നും റയില്‍വേ സ്റ്റേഷനില്‍ വച്ച് പിരിഞ്ഞ ഫഞ്ചുകാരി പെണ്‍കുട്ടിയുടെ പേര് ആന്റയണറ്റ് ജന്നിന്‍ എന്നാണെന്ന് മനസിലാവുന്നു) ചെല്ലിന്നിടത്തെല്ലാം പേരുദോഷം കേള്‍പ്പിക്കാനാണ് ക്രിസ്റ്റഫിന്റെ വിധി. ലില്ലി ഹര്‍ട്ടും അവനും തമ്മില്‍ പ്രണയമാണെന്ന് ഒരു വാര്‍ത്ത ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതുകാരണം അവന് ആ ബന്ധവും ഉപേക്ഷിക്കേണ്ടി വരുന്നു. സത്യത്തില്‍ അവന്റെ കുറച്ച് കൃതികളുടെ കോപ്പികള്‍ അവരുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുക എന്ന നല്ല കാര്യം മാത്രമേ അവര്‍ ചെയ്തൊള്ളൂ.<br />തുടര്‍ന്ന് ഹാസ്ലര്‍ എന്ന പഴയ സ്നേഹിതനെത്തേടി അവന് ഒരു യാത്ര നടത്തുന്നു. കൈപ്പേറിയ അനുഭവങ്ങളായിരുന്നു അതിന്റെ ഫലം. അവന്റെ അമ്മാവന് ഗോട്ട് ഫ്രൈഡ് മരിക്കുന്നു. ഹര്‍ട്ട് ദമ്പതിമാര്‍ മുഖാന്തരം പരിചയപ്പെട്ട ഷൂവല്‍സിനെ അടുത്തേക്ക് അവന് പോവുകയും ഹൃദ്യമായ സ്വീകരണം ലഭിക്കുകയും ചെയ്യുന്നു. തിരികെ വരുന്ന വഴി മഴകാരണം യാദൃശ്ചികമായി ഒരു വീട്ടില്‍ കയറുന്നു. അവിടെയുണ്ടായിരുന്ന അന്ധയായ പെണ്‍കുട്ടി മോഡസ്റ്റയുമായി അമ്മാവനുണ്ടായിരുന്ന ബന്ധം അവനറിയുന്നു.<br />അവന് നാടുവിടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ലൂഷ്യയുടെ ദുഃഖം കാരണം അവനതില്‍ നിന്നും പിന്തിരിയുന്നു. എന്നാല്‍ വിധി അവനെ വെറുതെ വിടുന്നില്ല. ലോര്‍ച്ചിന്‍ എന്ന അലക്കുകാരി പെണ്‍കുട്ടിയുടെ പേരില്‍ പട്ടാളക്കാരെ മര്‍ദ്ദിക്കുകയും അറസ്റ്റ് ഭീഷണി കാരണം അവന് നാടുവിടേണ്ടി വരുകയും ചെയ്യുന്നു. അവന് പാരീസിലേക്ക് പോകുന്നു..!<br /><br /><span style="color:#000099;">വാചകങ്ങള്‍:</span><br />1. അവര്‍ എന്നെ ഇഷ്ടമുള്ളത് ചെയ്തുകൊള്ളട്ടെ. അവര്‍ എന്നെ യാതന അനുഭവിക്കട്ടെ. യാതനയും ജീവിതമാണ്..!<br />2. അവര്‍ എന്നെക്കുറിച്ച് ഇഷ്ടമുള്ളതൊക്കെ പറയും. എഴുതും. വിചാരിക്കും. പക്ഷേ ഞാന്‍ ഞാനായിരിക്കുന്നത് തടയാന്‍ അവര്‍ക്കാവില്ല.<br />3. സ്നേഹവും നന്ദിയും എല്ലാവരെയും ആനന്ദിപ്പിക്കുന്നു. നന്ദികേട് ആരെയും സന്തോഷിപ്പിക്കുന്നില്ല.<br />4. അവകാശപ്പെടാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആനന്ദത്തിന് ഒരു പരിധിയുണ്ട്. ഒരാള്‍ക്കുമില്ല കൂടുതല്‍ അവകാശപ്പെടാന്‍ അനുവാദം. ആനന്ദത്തിന്റെ അധികപ്പറ്റ് നേടുക എന്നത് ഒരു വ്യക്തിയുടെ തനിമയിലാണ് കുടികൊള്ളുന്നത്, അല്ലാതെ മറ്റുള്ളവരിലല്ല.<br />5. ഒരു വ്യക്തി ഒരിക്കലും പശ്ചാത്തപിക്കാത്തതായി ഒന്നേയുള്ളൂ - ബഹുജനങ്ങളുമായുള്ള യുദ്ധം!<br />6. എല്ലാ പൊങ്ങച്ചക്കാരിലും വച്ച്, ആരാണോ തന്റെ നാടിനെക്കുറിച്ച് പൊങ്ങച്ചം വിചാരിക്കുന്നത് അയാളാണ് തികഞ്ഞ വിഡ്ഢി.<br />7. സാധാരണ മുഖസ്തുതിക്കാര്‍ക്ക് സംസാരിക്കുന്നതിന് ഒരു പ്രയാസവുമില്ല. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്ക് തങ്ങള്‍ സ്നേഹിക്കുന്നു എന്നു പറയാന്‍ ഏറെ പ്രയാസപ്പെടണം.<br />8. ആദുഅ, എന്നെ ജീവിക്കുവാന്‍ അനുവദിക്കുക. പ്രവര്‍ത്തിക്കുവാന്‍. പൊരുതുവാന്‍. യാതന അനുഭവിക്കുവാന്‍. പിന്നീട് ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം. എപ്പോഴത്തേക്കാളും അധികം നിങ്ങളെ സ്നേഹിക്കാം. സ്നേഹിക്കുക അതുമാത്രം. അതു ഞാന്‍ എത്ര ഇഷ്ടപ്പെടുന്നു.<br />9. രണ്ടുപേര്‍ ദുരിതം അനുഭവിക്കുകയും അവര്‍ക്ക് പരസ്പരം സഹായിക്കാന്‍ സാധിക്കാതെയും വരുമ്പോള്‍ തളര്‍ച്ച മാരകമായിത്തീരുന്നു. അവസാനം ഓരോരുത്തരും മറ്റെ ആളെ യാതനയ്ക്ക് ഉത്തരവാദിയാക്കുന്നു. ഓരോരുത്തരും അത് അവസാനം വിശ്വസിക്കുന്നു. <span style="color:#000099;">ഒറ്റയ്ക്കാവുകയാണ് ഭേദം. ദുരിതങ്ങളില്‍ ഒറ്റയ്ക്ക്....</span>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com0tag:blogger.com,1999:blog-8152548143691753018.post-33459532069334809992009-10-19T03:22:00.000-07:002009-10-19T03:56:37.208-07:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം3ജീന്‍ ഇപ്പോള്‍ കൂടുതല്‍ മുതിര്‍ന്നവനായിരിക്കുന്നു. പ്രണയവും സംഗീതവും അവന്റെ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത രണ്ട് അനിവാര്യതകളായിത്തീര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ മധുരത്തിലൂടെയും നൊമ്പരത്തിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച് ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാനും അറിയുവാനും അവന് തീരുമാനിക്കുന്നു.<br />യൂളറുടെ കുടുംബവുമായി അവന് കലഹത്തിലാവുകയും അവിടെ നിന്ന് വീടുമാറുകയും ചെയ്യുന്നു. ആഡ എന്നൊരു പുതിയ സുന്ദരിയുമായി അവന് പ്രേമത്തിലാവുന്നു. സുന്ദരമായ സ്വപ്നങ്ങളിലൂടെയും ദിവസങ്ങളിലൂടെയും അവന് സഞ്ചരിക്കുന്നു. പക്ഷേ വീണ്ടും മറ്റൊരു പ്രേമവഞ്ചനയ്ക്ക് ഇരയാവാനായിരുന്നു അവന്റെ വിധി.<br />സംഗീതത്തെക്കുറിച്ച് അവന് കൂടുതല്‍ പഠിക്കുന്നു. മുന്‍കാലങ്ങളില്‍ വളരെ ഉത്കൃഷ്ടമെന്ന് വിശേഷിപ്പിച്ചിരുന്ന പല രചനകളോടും അവന് തോന്നുന്നത് അവജ്ഞയാണ്. അവന്റെ മനസിലുള്ള മഹത്തായ സംഗീതത്തിനൊപ്പം നില്ക്കാന് അവയ്ക്കാകുമായിരുന്നില്ല. പഴയ കൃതികള്‍ പലതും അപരിഷ്കൃതങ്ങളാണെന്ന് വിലയിരുത്താനുള്ള ഒരു പ്രവണത അവനില്‍ വളരുകയും ‘റിവ്യൂ’ വില്‍ അവനെഴുതിയ നിരൂപണങ്ങളിലൂടെ പഴയ സംഗീതത്തെയും സംഗീതജ്ഞരെയും ഗായകരെയും നിശാതമായും ക്രൂരമായും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടെ സമൂഹത്തിന് അവനോടുള്ള എതിര്‍പ്പ് ഏറിയേറി വരുന്നു. അതേ സമയം പുതിയ സൌഹൃദങ്ങളിലും ബന്ധങ്ങളിലും അവന് ഏര്‍പ്പെടുന്നു. വാള്‍ഡസ് എന്ന ജൂതനുമായും അതുവഴി അവന്റെ പെങ്ങള് ഔവ്വയുമായും അവന് സൌഹൃദത്തിലാവുന്നു.<br /><br /><span style="color:#000099;">വാചകങ്ങള്‍:</span><br /><br />1. താന്‍ വിചാരിക്കുന്നതെന്തോ അത് പറയുവാന്‍ സ്ത്രീയ്ക്ക് നാവുകൊടുത്തിട്ടില്ല. ദൈവത്തിനു സ്തുതി! എങ്കില്‍ ഭൂമിയില്‍ സന്മാര്ഗത്തിന് ഒരന്ത്യമുണ്ടാകുമായിരുന്നു.<br />2. ആളുകള്‍ ഉദാത്തമായവകൊണ്ട് നേരമ്പോക്ക് കാണിക്കുന്നു. അത് തനിരൂപത്തില്‍ കാണുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഭാവങ്ങള്‍ സഹിക്കുവാന്‍ അവര്‍ക്ക് സാധിക്കാതെ വരുമായിരുന്നു.<br />3. സര്‍വ്വശക്തമായ ആനന്ദം, തകര്‍ന്നുപോകുന്ന ആനന്ദം. പരിശൂന്യത ഒരു കല്ലിനെ എന്നപോലെ മനുഷ്യജീവിയെ വലിച്ചു താഴ്ത്തുന്ന ആനന്ദം. ചിന്തയെ വലിച്ചെടുക്കുന്ന അഭിലാഷത്തിന്റെ അങ്കുരം. അന്ധവും ലഹരി പിടിച്ചതുമായി രാവില്‍ ഒലിച്ചുപോകുന്ന ലോകത്തിന്റെ അര്‍ത്ഥ ശൂന്യമായ മധുര നിയമങ്ങള്‍. പല രാത്രികളായ ഒരു രാത്രി. നൂറ്റാണ്ടുകളായ മണിക്കൂറുകള്‍. മരണമാകുന്ന സംഭവ വിവരണങ്ങള്‍. പങ്കുവയ്ക്കപ്പെട്ട കിനാവുകള്‍. അടഞ്ഞ കണ്ണുകളോടെ സംസാരിക്കപ്പെടുന്ന വാക്കുകള്‍. കണ്ണുനീര്. ചിരി. സ്വരത്തില്‍ കലരുന്ന സ്നേഹത്തിന്റെ ആനന്ദം. നിദ്രയുറെ നിശൂന്യത പങ്കുവയ്ക്കല്‍. ബുദ്ധിയില്‍ തത്തിപ്പാറി പൊറ്റുന്നനെ മറയുന്ന രൂപങ്ങള്‍... ഇരുമ്പുന്ന രാവിന്റെ മായക്കാഴ്ചകള്‍..!ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com1tag:blogger.com,1999:blog-8152548143691753018.post-45066044026987293942009-10-17T00:11:00.000-07:002009-10-17T00:38:30.413-07:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം 2ക്രിസ്റ്റഫ് ഇപ്പോള്‍ കുറെക്കൂടി മുതിര്‍ന്നിരിക്കുന്നു. പ്രണയം അവന്റെ ജീവിതത്തില്‍ പൂക്കള്‍ വിരിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ വേദനയും തീക്ഷ്ണതയും അവന് തിരിച്ചറിയാന്‍ തുടങ്ങുന്നു. സമപ്രായക്കാരനായ ഓട്ടോ സൈനര്‍ എന്ന കുട്ടിയുമായുള്ള സൌഹൃദബന്ധവും അതിന്റെ വേര്‍പിരിയലും ക്രിസ്റ്റഫിന്റെ മനസില്‍ നൊമ്പരങ്ങള്‍ ഉണ്ടാക്കുന്നു. അതെത്തുടര്‍ന്ന് അവന് മിന്ന എന്ന പെണ്‍കുട്ടിയുമായി ആദ്യമായി പ്രണയത്തിലാവുന്നു. എന്നാല്‍ അതിന് ദൈര്‍ഘ്യമുണ്ടായിരുന്നില്ല. അത് കൌമാരപ്രണയത്തിന്റെ സ്വഭാവികമായ തകര്‍ച്ചയിലെത്തുന്നു. എന്നാല്‍ ക്രിസ്റ്റഫിനെ കൂടുതല്‍ തകര്‍ത്തത് അച്ഛന്റെ ആത്മഹത്യയും തുടര്‍ന്ന് മുത്തച്ഛന്റെ സുഹൃത്ത് ആയിരുന്ന യൂളറുടെ വീട്ടിലേക്കുള്ള വീടുമാറ്റവുമായിരുന്നു.<br />അവിടുത്തെ മറ്റൊരു താമസക്കാരിയായിരുന്ന സാബിന് എന്ന വിധവയായ ചെറുപ്പക്കാരിയുമായി അവന് പതിയെ അതിവിശുദ്ധമായ ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവന് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് സാബിന് പെട്ടെന്ന് മരിക്കുന്നത് അവന്റെ മറ്റൊരു ദുഃഖത്തിന് കാരണമാവുന്നു.<br /><br /><span style="color:#000099;">ഇഷ്ട വാചകങ്ങള്‍:</span><br />1. വ്യക്തമായ ഒരു ലക്ഷ്യം കൂടാത്ത അനുരാഗം പോലെ അവശത ഉളവാക്കുന്ന മറ്റൊന്നുമില്ല. അതൊരു രോഗം പോലെ കരുത്ത് കാര്‍ന്നു തിന്നുന്നു. എന്താണെന്നറിവുള്ള ഒരാവേഗം മനസിനെ പാരമ്യത്തിലേക്ക് നയിക്കുന്നു.<br />2. ഒരു താത്ക്കാലിക സന്ധിയുമില്ലാത്ത യുദ്ധമാണ് ജീവിതം. ഒരു മനുഷ്യന് എന്ന പേരിന് അര്‍ഹനായിരിക്കണമെങ്കില്‍ ഒരു വ്യക്തി കാണാനാവാത്ത ശത്രു സമൂഹങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കണം. പ്രകൃതിയുടെ സംഹാര ശക്തികളോട്, എളുപ്പമല്ലാത്ത ആഗ്രഹങ്ങളോട്, ഇരുണ്ട ചിന്തകളോട്, തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്ന വഞ്ചനകളോട്...<br />3. .. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ എന്റെ പാര്‍പ്പിടം മാറ്റിയിരിക്കുന്നു. എന്നോടു വിശ്വസ്തത പുലര്‍ത്തുന്ന നിന്നില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു. കാമിനിയുടെ ആത്മാവ് കാമുകന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു.<br />4. നമ്മള് ഓരോരുത്തരും അവരവരുടെ മനസില്‍ താന്താങ്ങള്‍ സ്നേഹിച്ചവരുടെ ശവകുടീരങ്ങള്‍ വഹിക്കുന്നു. ആരോരും ഉപദ്രവിക്കാതെ വര്‍ഷങ്ങളായി അതവിടെ ഉറങ്ങുന്നു. പക്ഷേ നമുക്കറിയാം.ശവകുടീരങ്ങള്‍ തുറക്കുന്ന ഒരു ദിവസം വന്നെത്തുന്നു. മരിച്ചവര്‍ കല്ലറകളില്‍ നിന്നും പുറത്തുവന്ന് അമ്മയുടെ ഗര്‍ഭത്തില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെപ്പോലെ, ആരുടെ മനസിലാണോ അവരുടെ ഓര്‍മ്മകള്‍ കുടികൊള്ളുന്നത്, ആ കാമുകരെയും പ്രേമഭാജനങ്ങളെയും നോക്കി വിളറിയ ചുണ്ടുകളോടെ സ്നേഹത്തോടുകൂടി എപ്പോഴും മന്ദഹസിക്കുന്നു..!ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com2tag:blogger.com,1999:blog-8152548143691753018.post-52155915218945070702009-10-09T23:18:00.000-07:002009-10-10T00:14:17.188-07:00ജീന്‍ ക്രിസ്റ്റഫ് - ഭാഗം 1അഗാധമായ വിഷാദവും ഉത്കടമായ ആഹ്ലാദവും ആര്‍ദ്രമധുരമായ പ്രണയവും ഇടകലര്‍ന്നൊഴുകുന്ന ഒരു പ്രവാഹമാണ് ജീവിതം. അനന്ത വൈവിധ്യമാര്‍ന്ന ഈ ജീവിതത്തിന്റെ ഇതിഹാസമാണ് ജീന്‍ ക്രിസ്റ്റഫ്. വിദ്വേഷത്തിന്റെയും കൊള്ളരുതായ്മകളുടെയും തമോലോകത്തിലേക്ക് നീട്ടിപ്പിടിച്ച ഒരു കൈത്തിരി. വിശ്വപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നതെന്ന് പിന്നീട് നിരൂപകര്‍ കണ്ടെത്തിയിട്ടുണ്ട്.<br /><span style="color:#000099;">‘യാതന അനുഭവിക്കുകയും പൊരുതുകയും കീഴടക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളിലേയും സ്വതന്ത്രാത്മാക്കള്‍ക്ക്..’</span> റോമേന്‍ റോളണ്ട് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു.<br />ക്രിസ്റ്റഫിന്റെ മുത്തച്ഛന് ജീന്‍ മൈക്കേല്‍ കൊട്ടാരം ഗായകസംഘത്തിലെ അംഗവും വാദ്യവൃന്ദത്തിന്റെ നേതാവുമാണ്. അച്ഛന് മെല്‍ഷിയര്‍ ഒരു മുഴുക്കുടിയനാണ്. അമ്മ ലൂഷ്യ താണ കര്‍ഷക കുടുംബത്തിലെ ഒരു പാവം സ്ത്രീ. സഹോദരന്മാര് റൊഡാള്‍ഫും ഏണസ്റ്റും. ഇവരെക്കൂടാതെ അമ്മാവന് ഫ്രൈഡ് ചാര്‍ച്ചക്കാരനായ തീയോഡര്‍ എന്നിവരാണ് ആദ്യഭാഗത്തുവരുന്ന കഥാപാത്രങ്ങള്‍.<br />ക്രിസ്റ്റഫിന്റെ ജനനം, അവന്റെ ബാല്യ ചാപല്യങ്ങള്‍, ബാല്യത്തിലെ തുടങ്ങുന്ന ദുരിതങ്ങള്‍, സംഗീതപഠനത്തിന്റെ ആദ്യദിനങ്ങള്‍, മുത്തച്ഛന്റെ മരണം, അച്ഛന്റെ ദുസ്സഹമായ മദ്യപാനത്തില്‍ നിന്നുണ്ടാവുന്ന പട്ടിണി, ചെറുപ്പത്തില്‍ തന്നെ ജീവിതഭാഗം തോളിലേറ്റേണ്ടി വരുന്നതിന്റെ ദുരിതം എന്നിവയാണ് ആദ്യഭാഗത്ത് വിവരിക്കുന്നത്.<br />ഇനി ചില ഇഷ്ടപ്പെട്ട വാചകങ്ങള്‍:<br />1. ഒരു മുറിയില്‍ സൂര്യപ്രകാശം എന്നതുപോലെയാണ് ഒരു വീട്ടില്‍ സംഗീതം.<br />2. യാതന അനുഭവിക്കുക, ഇനിയും യാതന അനുഭവിക്കുക.. ഒരുവന് കരുത്തനായിരിക്കുമ്പോള്‍ യാതന അനുഭവിക്കുക എന്നത് എത്ര നന്ന്..!<br />3. ഒരു വലിയ ഗാനരചയിതാവാകണം, ആരാധിക്കപ്പെടണം എന്നതുകൊണ്ടാണ് നീ എഴുതിയത്. നീ അഹങ്കാരിയായിരുന്നു. നീ കളവു പറയുന്നവനായിരുന്നു. ഒരുവന് സംഗീതത്തിന്റെ ലോകത്തില്‍ കള്ളനും അഹങ്കാരിയുമാവുമ്പോള്‍ എപ്പോഴും ശിക്ഷിക്കപ്പെടുന്നു. സംഗീതം എപ്പോഴും വിനീതമായിരിക്കണം. ആത്മാര്‍ത്ഥവും. അല്ലെങ്കില്‍ അതെന്താണ്..? പരിശുദ്ധമായ സത്യം പറയുവാന്‍ നമുക്ക് സംഗീതം കനിഞ്ഞരുളിയ ഈശ്വരനെ നിന്ദിക്കുകയും വഞ്ചിക്കുകയുമാണത്..<br />4. ഒരു മഹാന് ആകുവാന്‍ വേണ്ടി നിനക്ക് മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കണം. മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി നിനക്ക് മഹാനാവണം. ഒരു പട്ടി അതിന്റെ വാലുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണത്..<br />5. യുക്തി ഒന്നും സഹായിക്കുന്നില്ല. നിങ്ങള്‍ ജീവിച്ചിരുന്നു എന്ന് വിചാരിക്കുന്നു. ചില ജീവിതാനുഭഗങ്ങള്‍ ഉണ്ടായിരുന്നു എന്നും. നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നും സത്യത്തിന്റെ യഥാര്‍ത്ഥമുഖം നിങ്ങളുടെ കണ്ണുകളില്‍ നിന്നും മറയ്ക്കുവാന്‍ വേണ്ടി സ്വന്തം മനസ് നെയ്തെടുത്ത മായികവലയത്തില്‍ ജീവിക്കുകയായിരുന്നു എന്ന് പിന്നീട് മനസിലാവും..<br />6. യാതന അനുഭവിക്കുക എന്ന ആശയവും ചോരയൊഴുക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ജീവിതവുമായി ബന്ധമൊന്നുമില്ല. മരണം എന്ന ആശയവും ശരീരത്തിന്റെ പീഢാനുഭവങ്ങളുമായും ബന്ധമൊന്നുമില്ല. മരണവും അതുമായി മല്ലിടുന്ന ആത്മാവും തമ്മിലും.<br />7. യാഥാര്‍ത്ഥ്യത്തിന്റെ ഉഗ്രസൌന്ദര്യത്തിനു മുന്നില്‍ മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ വിവേകവും മരവിച്ച യന്ത്രപ്പാവകളുടെ കളി മാത്രമാണ്.<br />8. പ്രവര്‍ത്തനത്തെ ഒന്നും തടസ്സപ്പെടുത്താതിരിക്കുമ്പോള്‍ പ്രവര്‍ത്തി ചെയ്യുന്നതിന് ആത്മാവിന് കാരണങ്ങള്‍ കുറവാണ്.<br />9. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ സ്വതന്ത്രനാവാന്‍ സാധിച്ചൊള്ളൂ എന്നതുകൊണ്ട് പാറക്കെട്ടുകള്‍ക്കിടയിലൂടെ നദീപ്രവാഹം എന്നതുപോലെ അവന്റെ ശക്തി ആ കാലയളവിലേക്ക് കുതിച്ചു. ഇളക്കമില്ലാത്ത അതിര്‍ത്തിക്കുള്ളില്‍ തന്റെ ശ്രമങ്ങള്‍ ഒതുക്കുക എന്നത് കലാപരിശീലനത്തില്‍ ഒരാള്‍ക്ക് നല്ലതാണ്. ആ അര്‍ത്ഥത്തില്‍ ദാരിദ്ര്യം ചിന്തയുടെ മാത്രമല്ല ശൈലിയുടെയും ഗുരുവാണ്. കാരണം ഉടലിനെന്നപോലെ മനസിനും അത് തന്റേടം വരുത്തുന്നു. സമയം ക്ലിപ്തപ്പെടുത്തുകയും ചിന്തകള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒരാള്‍ ഒറ്റവാക്കും കൂടുതല്‍ പറയാതെയാവുന്നു. ഒഴിച്ചുകൂടാന്‍ വയ്യാത്തതിനെപ്പറ്റി മാത്രം ചിന്തിക്കുക എന്നത് ശീലമാകുന്നു.ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com3tag:blogger.com,1999:blog-8152548143691753018.post-3997354796054373792009-10-08T05:01:00.000-07:002009-10-09T23:17:42.410-07:00ജീന്‍ ക്രിസ്റ്റഫ് - എന്റെ ഇഷ്ടപുസ്തകംഅടുത്തിടെ അലമാര അടുക്കിപ്പറക്കുന്നതിനിടയിൽ അതിൽ നിന്നും എന്റെയൊരു പഴയ ഡയറി കിട്ടി. എത്ര തിരഞ്ഞിട്ടും അതെന്നെഴുതിയതെന്ന് കണ്ടുപിടിക്കാനാവുന്നില്ല. 95 ലോ 96 ലോ എഴുതിയതാണെന്ന് ഊഹിക്കുന്നു. ഏതാണ്ട് പതിനഞ്ച് വർഷം മുൻപ്. ഞാനൊരു എഴുത്തുകാരൻ ആവണമെന്ന് ആഗ്രഹിക്കുക പോലും ചെയ്യുന്നതിന് മുൻപ്.<br />അന്ന് ഞാൻ ഇന്നത്തേതിനേക്കാളൊക്കെ എത്ര മികച്ച വായനക്കാരനാണെന്ന് കണ്ട് സ്വയം അദ്ഭുതപ്പെടുന്നു. ആ വർഷം വായിച്ച എല്ലാ പുസ്തകങ്ങളുടെയും പേരുകളും അതിനെക്കുറിച്ച് ഒരു ലഘുകുറിപ്പും ആ ഡയറിയിലുണ്ട്. അതിലെ കണക്കുപ്രകാരം ആ വർഷം ഞാൻ 97 പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഞാന്‍ ഏറ്റവും മികച്ച പുസ്തകങ്ങൾ വായിച്ച വർഷം എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടാവാം കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ അന്ന് തോന്നിയതും. യുദ്ധവും സമാധാനവും, ജൂലിയസ് സീസർ, കാരമസോവ് സഹോദരർ, ഏകാന്തത്തയുടെ നൂറു വർഷങ്ങൾ, സെയിലാസ് മാർനർ, ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ആനന്ദമഠം, വതറിംഗ് ഹൈറ്റ്സ്, പിയറും ഷാനും, ടം മിഷ്യൻ, സുവർണ്ണ നദിയുടെ രാജാവ് (ജോൺ റസ്കിൻ), നല്ല ഭൂമി, കിഴവനും കടലും, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (ജോൺ സ്റ്റൻ ബക്ക്) അതു മരിക്കുന്നുവെങ്കിൽ (ആന്ദ്രേഷീദ്) മൈക്കൾ ഷോളോക്കോവിന്റെ ഡോൺ ശാന്തമായൊഴുകുന്നു, പാഥാർ പാഞ്ചാലി, മാദം ബോവറി, പാവങ്ങൾ, ക്രിസ്മസ് കരോൾ എന്നിങ്ങനെയുള്ള ലോകക്ലാസിക്കുകളും ബഷീറിന്റെ മിക്ക കൃതികളും, ധർമ്മപുരാണം, മരണസർട്ടിഫിക്കറ്റ്, കയർ, സുന്ദരികളും സുന്ദരന്മാരും, കർട്ടൻ (എൻ.എൻ. പിള്ള) മരപ്പാവകൾ, വേരുകൾ എന്നിങ്ങനെ മലയാളത്തിലെ മികച്ച കൃതികളും വായിച്ച വർഷമാണത്. എന്റെ ജീവിതത്തിലെ വായനയുടെ വസന്തവർഷമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു.<br />അക്കൂട്ടത്തിൽ ഏക്കാലത്തേയും വായന ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകവും ഉണ്ട് എന്നത് സന്തോഷം തോന്നുന്ന കാര്യമാണ്. മിക്കപ്പോഴും ആ കൃതിയെക്കുറിച്ച് എഴുതണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ കുറിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ എഴുതാതിരിക്കുകയായിരുന്നു. എന്നാൽ ആ ഡയറി കണ്ടെത്തിയതോടെ ആ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകളും ലഭ്യമായി. എന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പുസ്തകമേത് എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളു - ജീൻ ക്രിസ്റ്റഫ്..!<br />ഒരു കൃതി ഒരാളെ സ്വാധീനിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. വായിക്കുന്ന കാലഘട്ടവും അപ്പോഴത്തെ അയാളുടെ മാനസീകാവസ്ഥയുമാണ് അതിൽ പ്രധാനപ്പെട്ടത്. ഒരു സംഗീതജ്ഞന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളെയും സൂക്ഷ്മമായും സമ്പൂർണ്ണമായും വരച്ചുകാട്ടുന്ന ഒരു കൃതിയാണ് ജീൻ ക്രിസ്റ്റഫ് എന്നുവേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. അങ്ങനെ സമഗ്രമായ ഒരു ജീവിതദർശനം കാത്തിരിക്കുന്ന വേളയിലാവാം ഞാൻ ഈ കൃതി വായിക്കുന്നത് എന്നതാവാം അതെന്നെ ഇത്ര സ്വാധീനിക്കുവാൻ കാരണം. 10 വാല്യങ്ങളിലും 2103 പേജുകളിലുമായി പടർന്നു കിടക്കുന്ന ഈ മഹാ ഇതിഹാസത്തെപ്പറ്റി ഞാനറിയുന്നത് എം.ടിയുടെ ഒരു ലേഖനത്തിൽ നിന്നാണ്. ഈ പുസ്തകം നീ തീർച്ചയായും വായിച്ചിരിക്കണം എന്ന് എം.ടിയോട് പറയുന്നത് വൈക്കം മുഹമ്മദ് ബഷീറാണെന്ന് ആ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. ബഷീറിന്റെ മഹത്തായ ജീവിതദർശനം പലരും കരുതുന്നതുപോലെ വെറും നാടുചുറ്റലിൽ നിന്നു മാത്രം ലഭിച്ചതല്ല ഉജ്ജ്വലമായ വായനയുടെ പാരമ്പര്യവും അദ്ദേഹത്തിന് പിൻബലമായിട്ടുണ്ട് എന്ന് എനിക്കന്നേ<br />തീര്‍ച്ചയായിരുന്നു.<br />ഫ്രഞ്ച് സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ടാണ് 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ് രചിച്ചത്. (ബഹുമാനപ്പെട്ട എം. കൃഷ്ണൻ നായർ ഴാങ്ങ് ക്രിസ്തോഫ് എന്നായിരുന്നു ഇതിന്റെ പേര് പരാമർശിച്ചിരുന്നത്. പക്ഷേ ഞാൻ വായിച്ചത് ജീൻ ക്രിസ്റ്റഫ് എന്നായതുകൊണ്ട് അങ്ങനെ തന്നെ എഴുതുന്നു) 1904 മുതൽ 1912 വരെയുള്ള കാലഘട്ടങ്ങളിൽ പത്ത് വോല്യങ്ങളായാണ് ഫ്രാൻസിൽ ഈ കൃതി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിൽ അത് ഒറ്റ വാല്യമായാണ് പുറത്തുവന്നത്തെങ്കിലും മലയാളത്തിൽ മൂലകൃതിയുടെ മാതൃക പിൻതുടർന്ന് പത്ത് വാല്യങ്ങളായിത്തന്നെയാണ് ഡി സി ബുക്സ് ഈ കൃതി പ്രസിദ്ധീകരിച്ചത്.<br />അക്കാലത്ത് മനാമയിലെ അവാൽ സിനിമയ്ക്കടുത്തുള്ള ഒരു പുസ്തകക്കടയിൽ വിപുലമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. വെറും തുച്ഛമായ പൈസയ്ക്ക് അവിടെ നിന്നും പുസ്തകങ്ങൾ വാടകയ്ക്ക് കിട്ടുമായിരുന്നു. എന്റെ വായനയിലെ മിക്ക പുസ്തകങ്ങളും എനിക്കവിടെ നിന്നാണ് കിട്ടുന്നത്. എം.ടിയുടെ ലേഖനം വായിച്ച ആവേശത്തിൽ ഞാൻ ജീൻ ക്രിസ്റ്റഫും അവിടെ അന്വേഷിച്ചു. കാണില്ലെന്നാണ് വിചാരിച്ചത്. എന്നാൽ പുസ്തകങ്ങളുടെ ഏറ്റവും അടിയിൽ ആരാലും എടുക്കപ്പെടാതെ ജീൻ ക്രിസ്റ്റഫ് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒന്നാം വാല്യത്തിനപ്പുറത്തേക്ക് ആരും ഈ പുസ്തകം കൊണ്ടുപോയിട്ടില്ലെന്ന് അന്ന് കടക്കാരൻ പറഞ്ഞത് ഞാനിന്നും ഓർക്കുന്നു. അതുകൊണ്ടുതന്നെ എനിക്കൊന്നും മനസിലാവാത്ത ഗഹനമായ പുസ്തകമാവും ഇതെന്നു കരുതിയാണ് എടുത്തുകൊണ്ടു പോയതും. എന്നാൽ വായന തുടങ്ങിയത് ഓർമ്മയുണ്ട് ആദ്യ വാല്യം അക്ഷരാർത്ഥത്തിൽ ഒറ്റയിരുപ്പിന് ഞാൻ വായിച്ചു തീർക്കുകയായിരുന്നു. പിന്നെ ഓടിച്ചെന്നെടുത്ത പത്തു വാല്യങ്ങളും. ആ പുസ്തകം എന്റെ മനസിലുണ്ടാക്കിയ കൊടുങ്കാറ്റ് ഇന്നും എനിക്കനുഭവിക്കാനാവുന്നുണ്ട്.<br />ജീൻ ക്രിസ്റ്റഫ് വായിച്ച് എഴുതിയ വായനാക്കുറിപ്പ് ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്. കഥയുടെ ഒരു ചെറിയ സംഗ്രഹവും പിന്നെ നോവലിൽ എനിക്കിഷ്ടപ്പെട്ട വാചകങ്ങളുമാണ് എഴുതി സൂക്ഷിച്ചിരിക്കുന്നത്. വരുന്ന പോസ്റ്റുകളിൽ അതങ്ങനെ തന്നെ എഴുതുന്നു. നിങ്ങളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന പ്രതീക്ഷയോടെ...ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com8tag:blogger.com,1999:blog-8152548143691753018.post-48998207662704880622009-08-10T10:53:00.000-07:002009-08-10T11:30:39.724-07:00നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍<a href="http://4.bp.blogspot.com/_sDbvPN8DNgk/SoBgeDaVTRI/AAAAAAAAAK0/VVFZoGRyvno/s1600-h/nilavili.jpg"><img id="BLOGGER_PHOTO_ID_5368396825253727506" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 130px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/SoBgeDaVTRI/AAAAAAAAAK0/VVFZoGRyvno/s200/nilavili.jpg" border="0" /></a><br /><div>സൈബര്‍ കാലം ലോകത്തിനുസമ്മാനിച്ച എഴുത്തിന്റെ വിമോചനപാതയായിരുന്നല്ലോ ബ്ലോഗുകള്‍. മലയാളം ബ്ലോഗുകള്‍ അതിന്റെ കൗമാരദിശ പിന്നിടുന്നതേയുള്ളു. എങ്കിലും അതില്‍ കാമ്പുള്ള രചനകള്‍ പലതും വന്നുകൊണ്ടേയിരിക്കുന്നു. കഥയിലും ലേഖനത്തിലും ചര്‍ച്ചകളിലും കവിതകളിലും ഒക്കെ പ്രതിഭകളുടെ ഉദയം തന്നെ ബ്ലോഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്ലോഗിലെ കവിത എഴുത്തുകാരില്‍ ഏറ്റവും കാമ്പുള്ള എഴുതുകാരന് എന്ന് നിസ്സംശയം പറയാവുന്ന ടി.പി. വിനോദിന്റെ കവിതകളുടെ സമാഹാരമാണ് <span style="color:#000099;">നിലവിളിയെക്കുറിച്ചുള്ള കടംങ്കഥകള്‍.</span> സമകാലികജീവിതത്തെക്കുറിച്ച് സങ്കടകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും വായനക്കാരനെ പുതിയ ലോകത്തിന്റെ കാഴ്ചകളിലേക്ക് ക്ഷണിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലേത്. ചരിത്രത്തെകുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്ക് നിശബ്ദനാകാമെങ്കിലും നിലനില്പിനെക്കുറിച്ച് ഒരു ഉത്തരാധുനീകനും നിശബ്ദനാവാന്‍ കഴിയില്ലെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ശ്രദ്ധ പതിയേണ്ട കവിതകളാണിവ. </div><br /><div>(പ്രസാധനം: ബുക് റിപ്പബ്ലിക് )</div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com1tag:blogger.com,1999:blog-8152548143691753018.post-27550478023911197172009-08-10T10:27:00.000-07:002009-08-10T11:30:08.735-07:00തകര്‍ന്നു തരിപ്പണമായ ഏപ്രില്‍<a href="http://2.bp.blogspot.com/_sDbvPN8DNgk/SoBdCiyBSUI/AAAAAAAAAKk/nYfi7t8CZf8/s1600-h/april.jpg"><img id="BLOGGER_PHOTO_ID_5368393054103357762" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 124px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_sDbvPN8DNgk/SoBdCiyBSUI/AAAAAAAAAKk/nYfi7t8CZf8/s200/april.jpg" border="0" /></a><br /><div>പേടിപ്പെടുത്തും വിധം അവിശ്വസനീയമായ അല്‍ബേനിയയിലെ കുടിപ്പകകളുടെയും രക്തരൂക്ഷിതമായ ഗോത്രനിയമങ്ങളുടെയും കഥയാണ് ഇസ്മായില്‍ കാദറെയുടെ <span style="color:#3366ff;">തകര്‍ന്നു തരിപ്പണമായ ഏപ്രില്‍</span> എന്ന നോവല്‍. രക്തത്തിനു രക്തം കൊണ്ട് പകവീട്ടുക എന്നതാണ് അവിടുത്തെ അലംഘനീയമായ രക്തനിയമം. അതുകൊണ്ടുതന്നെ കൊലപാതകങ്ങളുടെ പരമ്പരകള്‍ അവിടെ നടന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകിയെ മുപ്പതു ദിവസത്തിനുള്ളില്‍ കൊല്ലുക എന്നത് കൊല്ലപ്പെട്ടവന്റെ അനന്തരാവകാശിയുടെ ചുമതലയാകുന്നു. അവന് ആ കൊല നടത്തിയാല്‍ പിന്നെ അടുത്ത മുപ്പതുദിവസം മരണത്തെ കാത്തിരിക്കുക എന്നതാണ് അവന്റെ നിയോഗം. ജോര്‍ജ് ബെറീഷ എന്ന ഇരുപത്തിയാറുകാരന് തന്റെ കുടുംബത്തിനുവേണ്ടി നടത്തുന്ന കൊലപാതകവും പിന്നത്തെ അവന്റെ മരണത്തിനുവേണ്ടിയുള്ള മുപ്പതുദിവസത്തെ ഭീതിതമായ കത്തിരിപ്പുമാണ് ഈ നോവല്‍. മരണം മാത്രം കണ്മുന്നിലുള്ളവന്റെ മാനസിക ചിന്തകളെയും ഭീതിയെയും ഞെട്ടിപ്പിക്കുന്ന വാക്കുകളില്‍ ചിത്രീകരിക്കുന്ന നോവല്‍ നടുക്കുന്ന ഒരു വായനാനുഭവം നല്‍കും എന്നതില്‍ സംശയമില്ല.</div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com0tag:blogger.com,1999:blog-8152548143691753018.post-64150991990646938442008-10-19T11:42:00.000-07:002008-10-19T11:46:28.536-07:00പ്രവാസം - എം. മുകുന്ദന്<a href="http://4.bp.blogspot.com/_sDbvPN8DNgk/SPuAOlbojrI/AAAAAAAAAH0/AVgTK95urE0/s1600-h/pravasam.jpg"><img id="BLOGGER_PHOTO_ID_5258937977939726002" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/SPuAOlbojrI/AAAAAAAAAH0/AVgTK95urE0/s200/pravasam.jpg" border="0" /></a><br /><div>കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ് പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച് എന്തെഴുതിയാലും അത് മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്, മലേഷ്യയിലേക്ക്, സിംഗപ്പൂരിലേക്ക്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്, അമേരിക്കയിലേക്ക് പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന് പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്തുകൊണ്ടേയിരുന്നു. ആ യാത്ര ചെയ്ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത് ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ് മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന് എം. മുകുന്ദന് 'പ്രവാസം' എന്ന നോവലിലൂടെ. </div><br /><div>തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക് കുടിയേറിയ ബീരാന് കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട് മാധവന്, ജനാര്ദ്ദനന്, നാഥന്, സുധീരന് തുടങ്ങിയ ഗള്‍ഫ് പ്രവാസികളിലൂടെ, വര്‍ഗീസ് കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക് കുടിയേറുന്ന കൊറ്റ്യത്ത് അശോകനിലും അവന്റെ മകന് രാഹുലനിലും എത്തുന്നതോടെ ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. ഈ ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാട് പറയുന്ന രീതിയിലാണ് ഈ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന് എന്ന കഥാകാരന് തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ് ഈ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ് ഇതിന്റെ കഥ പറച്ചില് സ്വീകരിച്ചിരിക്കുന്നത്. അത് വളരെ ഹൃദ്യമായിട്ടുണ്ട് താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ് പ്രവസം എന്ന് നിസംശയം പറയാം.<br />(പ്രാസാധകര്‍: ഡി.സി. ബുക്സ് വില 225 രൂപ)</div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com11tag:blogger.com,1999:blog-8152548143691753018.post-78233853934482320742008-10-01T11:29:00.000-07:002008-10-01T11:34:01.251-07:00മരണത്തിനപ്പുറം ജീവിതമുണ്ടോ..?<a href="http://2.bp.blogspot.com/_sDbvPN8DNgk/SOPCYaqr2PI/AAAAAAAAAHg/HbADzFXkVx0/s1600-h/maranathinappuram+-+book+cover.jpg"><img id="BLOGGER_PHOTO_ID_5252255315175135474" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_sDbvPN8DNgk/SOPCYaqr2PI/AAAAAAAAAHg/HbADzFXkVx0/s200/maranathinappuram+-+book+cover.jpg" border="0" /></a><br /><div> മരണത്തിനപ്പുറം എന്താണ്..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്ജന്മമുണ്ടെന്ന് പറയുന്നതിന് തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്തിയുള്ള മനുഷ്യന് ഉണ്ടെന്ന് പറയുന്നത് ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ് മരണം..? എന്താണ് ജീവിതം..? എന്താണ് ആത്മാവ്..? </div><br /><div>മനുഷ്യന് ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന് സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. എന്നിട്ടും നമുക്ക് കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്തങ്ങളായ തെളിവുകള്‍ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. അവയെക്കുറിച്ച് ആഴത്തിലുള്ള ഒരു വിശകലനപഠനമാണ് <span style="color:#cc0000;">ഡോ. മുരളീകൃഷ്ണയുടെ 'മരണത്തിനപ്പുറം ജീവിതമുണ്ടോ..?' </span>എന്ന പുസ്തകം. </div><br /><div>നമുക്ക് പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ് എന്ന സങ്കല്പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച് പോലീസ് തെളിയിച്ച കേസുകള്‍. ശാസ്ത്രത്തിന് ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്, ടെസ്റ്റൂബ് ശിശു, ജീനോം മാപ്പ്, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന് നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. </div><br /><div>ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത് വിശ്വാസത്തിന്റെ ഭാഗത്ത് നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്തകം ശ്രമിക്കുന്നുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത. </div><br /><div>നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്തിപ്പെടുത്തുന്ന പുസ്തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു. </div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com10tag:blogger.com,1999:blog-8152548143691753018.post-13611237465580728102008-09-25T10:53:00.000-07:002008-09-25T10:58:46.604-07:00ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍<a href="http://1.bp.blogspot.com/_sDbvPN8DNgk/SNvRO6S8HuI/AAAAAAAAAG8/UUeUuHTlrmk/s1600-h/bagdad-+book+cover.jpg"><img id="BLOGGER_PHOTO_ID_5250019844727512802" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_sDbvPN8DNgk/SNvRO6S8HuI/AAAAAAAAAG8/UUeUuHTlrmk/s200/bagdad-+book+cover.jpg" border="0" /></a><br /><div>ലോകം അറിയുന്ന മലയാളി എഴുത്തുകാര്‍ ആരൊക്കെ എന്നുചോദിച്ചാല്‍ അരുന്ധതി റോയിയും ശശി തരൂരും എന്ന് ഞാന്‍ പറയും. പക്ഷേ ശശി തരൂരിനെ ഇന്ന് ഒരു സാധാരണക്കാരന് അറിയുന്നത് യു. എന്നിലെ ഉദ്യോഗസ്ഥന് എന്ന നിലയിലോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച കേരളീയന് എന്ന നിലയിലോ ആയിരിക്കും. എന്നാല്‍ ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓര്‍ക്കപ്പെടുന്നത് 'ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്"ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍' എന്നീ കൃതികളുടെ പേരിലാവും. അദ്ദേഹത്തെപ്പോലെ ലോകപരിചയവും സാഹിത്യബന്ധവും ഉള്ള ഒരാളുടെ ലേഖനങ്ങള്‍ക്ക് അതിന്റെ വിസൃതി കാണാതെ വയ്യ. വിവിധ പത്രങ്ങളുടെ കോളങ്ങളില്‍ എഴുതിയ സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സവിശേഷ സമാഹാരമാണ് 'ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍'. </div><br /><div>രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനസമാഹാരങ്ങള്‍ നിരവധിയായി ഇറങ്ങുന്ന ഇക്കാലത്ത് സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചുകൊണ്ട് ഒരു സമാഹാരം തീര്‍ച്ചയായും വായനക്കാരന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. സാഹിത്യത്തെ സംബന്ധിച്ച് തന്റെ നിലപാടുകളും വീക്ഷണങ്ങളും പങ്കുവയ്ക്കാനാണ് ശശി തരൂര്‍ ഈ ലേഖനങ്ങളിലൂടെ ശ്രമിക്കുന്നത്. പ്രചോദനങ്ങള്‍, പുനരാലോചനകള്‍, സാഹിത്യജീവിതം, അപഹരണങ്ങള്‍ സമസ്യകള്‍ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായിട്ടാണ് ഇതിലെ ലേഖനങ്ങള്‍ ഇനം തിരിച്ചിരിക്കുന്നത്. ബാല്യകാലത്തെ തന്റെ വായനാസക്തി പിന്നീട് എങ്ങനെ തന്നെ ഒരു മികച്ച വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്തു എന്നാണ് പുസ്തകത്തിലെ ആദ്യലേഖനമായ 'പുസ്തകങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ എന്റെ കുട്ടിക്കാലം' എന്ന ലേഖനത്തില്‍ പറയുന്നത്. കൗതുകമുണര്‍ത്തുന്ന ചിത്രകഥകളില്‍ തുടങ്ങി ഗൗരവമുള്ള വായനയിലെത്തുന്ന, രാത്രി ഏറെ വൈകും വരെയും വായിച്ച, വര്‍ഷത്തില്‍ 365 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത അക്കാലത്തെപ്പറ്റിയുള്ള ഓര്‍മ്മ, ഏതൊരു വായനക്കാരനെയും അവന്റെ ബാല്യകാല വായനയുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമാണ്. </div><br /><div>പുനരെഴുത്തുകളുടെ കാലമാണിത്. പഴയകാലത്തെ മികച്ച കൃതികള്‍ പുതിയ കാലത്തോട് ചേര്‍ത്തുവച്ച് വായിക്കുന്ന തരം പുനരെഴുത്തുകള്‍. ഡ്രാക്കുളയുടെ പുനരെഴുത്ത് മലയാളത്തില്‍ സംഭവിച്ചിട്ട് അധികം കാലമായില്ല. അത്തരത്തില്‍ 'ഗോണ് വിത്ത് വിന്റ്"ലോലിത' എന്നീ പ്രശസ്തനോവലുകള്‍ക്ക് ഉണ്ടായ പുനരെഴുത്തുകളെക്കുറിച്ചും അതിനെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളെപ്പറ്റിയുമാണ് അടുത്ത ലേഖനം.</div><br /><div>'ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍' 'ഷോ ബിസിനസ്' 'കലാപം' എന്നീ നോവലുകളെക്കുറിച്ചും അവ എഴുതാനിടയാക്കിയ സാഹചര്യങ്ങളെക്കിറിച്ചുമാണ് അടുത്ത മൂന്ന് ലേഖനങ്ങള്‍. എഴുത്തിനെ സംബന്ധിച്ച് ചില മൗലിക ചിന്തകള്‍ ഇവിടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. സര്‍ഗ്ഗരചനയ്ക്കുവേണ്ട അവശ്യഘടകം തലയ്ക്കുള്ളില്‍ ഒരു ശൂന്യസ്ഥലം ഉണ്ടാവുക എന്നതാണ്. ആ ശൂന്യസ്ഥലത്ത് മറ്റൊരു പ്രപഞ്ചം രൂപകല്പന ചെയ്ത് അത്രമാത്രം അഭിനിവേശത്തോടെ അവിടെ നാം നിവസിക്കണം. ആ കല്പിത ലോകത്തിന്റെ യഥാര്‍ത്ഥ്യം നമ്മുടെ ബോധമണ്ഡലത്തില്‍ നിറയണം. അപ്പോഴേ നമുക്ക് എഴുതാന്‍ കഴിയൂ എന്ന് അദ്ദേഹം ഇവിടെ പറയുന്നു. </div><br /><div>അതുല്യ ചിത്രകാരന് എം.എഫ്. ഹുസൈനോടൊപ്പം ചേര്‍ന്നുകൊണ്ട് കേരളത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ കഴിഞ്ഞതിന്റെ അഭിമാനം പങ്കുവയ്ക്കുകയാണ് 'കല ഹൃദയത്തിനുവേണ്ടി' എന്ന അടുത്തലേഖനത്തില്‍. ഏറെക്കാലമായി വൈദേശിക സംസ്കാരങ്ങളുമായി ഇടപഴകി ജീവിക്കുന്നു എങ്കിലും ഒരു കേരളീയന് ആയിരിക്കുന്നതിന്റെ ഒരു മലയാളി എന്ന് സ്വയം വിശേഷിപ്പിക്കുന്നതിന്റെ സ്വര്‍വ്വ അഭിമാനവും ആഹ്ലാദവും ഈ ലേഖനത്തില്‍ നമുക്ക് കാണാന്‍ കഴിയും.</div><br /><div>പി.ജി. വുഡ് ഹോവ്സ്, മാല്‍ക്കോം മഗെരിഡ്ജ്, പുഷ്കിന്, പാബ്ലോ നെരൂദ, നിരാധ് ചൗധരി, ആര്. കെ നാരായണന്, വി.എസ്. നെയ്പാള്‍, സെല്മാന് റുഷ്ദി എന്നിവരുടെ ജീവിതത്തെയും സാഹിത്യത്തെയും വിലയിരുത്തുകയാണ് പുനരാലോചനകള്‍ എന്ന രണ്ടാം ഭാഗത്ത് ശശി തരൂര്‍ ചെയ്യുന്നത്. ശീതയുദ്ധകാലത്ത് ചൂടപ്പം പോലെ വിറ്റുപോയിരുന്ന ചാരക്കഥകളുടെ എഴുത്തുകാരന് ജോണ്‍ ലെ കാരെ ഇപ്പോള്‍ എന്തെഴുതുന്നു എന്ന കൗതുകകരമായ ഒരന്വേഷണം നിറഞ്ഞ 'അകത്തേക്കു വരാതെ മഞ്ഞുകൊണ്ടുനിന്ന ചാരന്' എന്ന ലേഖനവും ഈ ഭാഗത്തുണ്ട്. </div><br /><div>ഒളിജീവിതത്തില്‍ നിന്നുള്ള റുഷ്ദിയുടെ മടങ്ങിവരവ് ആസ്വദിച്ച ഹേ-ഓണ്‍-വൈ സാഹിത്യോത്സവം, അമേരിക്കയിലെ പുസ്തകവിപണിയുടെ കച്ചവടതന്ത്രങ്ങള്‍, അവിടുത്തെ 23% ജനങ്ങള്‍ നിരക്ഷരരാണെന്ന സത്യം നമ്മളെ ബോധിപ്പിക്കുന്ന 'അമേരിക്കയിലെ നിരക്ഷരത' എന്ന ലേഖനം, അമേരിക്കയിലെ തന്നെ 81% ജനങ്ങളും എഴുത്തുകാരനാവാനുള്ള മോഹവുമായി നടക്കുന്നവരാണെന്ന് പറയുന്ന 'അമേരിക്കന്‍സാഹിത്യവ്യാമോഹം' എന്ന ലേഖനം, നയതന്ത്രജ്ഞരായിരുന്ന കവികളെക്കുറിച്ചുള്ള ഒരു പഠനം, ശബാന ആസ്മിയുമൊത്ത് ഒരു നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദാനുഭവം എന്നിവയാണ് മൂന്നാം ഭാഗത്തെ ലേഖനങ്ങള്‍ പങ്കുവയ്ക്കുന്നത്. </div><br /><div>ഷോ ബിസിനസ് എന്ന നോവല്‍ ഹോളിവുഡ് എന്ന പേരില്‍ സിനിമ ആക്കിയതിന്റെ അനുഭവങ്ങള്‍, ഹെമിംഗ് വേയുടെ സാഹിത്യത്തെ വിസ്മരിച്ചുകൊണ്ട് അദ്ദേഹത്തെ ഒരു കാള്‍ട്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഐറണി, സജീവമായ രാഷ്ട്രീയ ബന്ധമുള്ള സാഹിത്യകാരന്മാര്, 'ഹുയെസ്കയില്‍ നാം നാളെ കാപ്പി കുടിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സമരമുഖത്തേക്ക് ഇറങ്ങിത്തിരിച്ച വിശ്വപ്രസിദ്ധ സാഹിത്യകാരന് ജോര്‍ജ് ഓര്‍വെല്ലിന് മുറിവേറ്റ സ്ഥലത്തേക്കു നടത്തിയ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചാണ് അപഹരണങ്ങള്‍ എന്ന അടുത്ത ഭാഗത്തിലെ ലേഖനങ്ങള്‍ പറയുന്നത്. </div><br /><div>സമസ്യകള്‍ എന്ന അവസാന ഭാഗത്താണ് (ലേഖനമെഴുതുന്ന കാലത്ത്) ഉപരോധംകൊണ്ട് പൊറുതി മുട്ടിയിരുന്ന ബാഗ്ദാദിലെ ജനങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട പുസ്തകങ്ങള്‍ വിറ്റ് അന്നത്തിനുള്ള വക കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ലേഖനമുള്ളത്. 'ആഗോളവത്കരണവും മനുഷ്യഭാവനയും', ഒരു പുസ്കത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് എഴുത്തുകാരനാണോ വായനക്കാരനാണോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന 'അനുവാചകരെ പ്രതിയുള്ള ആശങ്കകള്‍' എന്നീ പ്രൗഢഗംഭീരമായ ലേഖനവും ഈ ഭാഗത്തുണ്ട്. </div><br /><div>നിരൂപകനല്ലാത്ത ഒരാളില്‍ നിന്നും സാഹിത്യം മാത്രം പറയുന്ന ഒരു കൃതി നമുക്ക് വായിക്കാന്‍ ലഭിക്കുന്നു എന്നതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത. അതിന്റെ ലാളിത്യവും സമ്പന്നതയും ഈ കൃതിയ്ക്കുണ്ടുതാനും. നിലപാടുകളിലും നിരീക്ഷണങ്ങളിലുമുള്ള ആര്‍ജ്ജവവും വ്യതിരക്തതയും ഈ കൃതിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍ എന്ന തലക്കെട്ട് എത്ര മനോഹരമണോ അത്രതന്നെ മനോഹരമാണ് ഇതിന്റെ വിവര്‍ത്തനവും. </div><br /><div>(പ്രസാധകര്: ഡി.സി. ബുക്സ്, വില 100 രൂപ) </div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com7tag:blogger.com,1999:blog-8152548143691753018.post-87221917952003510112008-09-12T11:07:00.000-07:002008-09-12T11:15:41.421-07:00ചുവപ്പാണെന്റെ പേര്<a href="http://4.bp.blogspot.com/_sDbvPN8DNgk/SMqwoibV0DI/AAAAAAAAAGU/-bO2g0iBnKA/s1600-h/my+name+is+red.jpg"><img id="BLOGGER_PHOTO_ID_5245198926509101106" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/SMqwoibV0DI/AAAAAAAAAGU/-bO2g0iBnKA/s200/my+name+is+red.jpg" border="0" /></a><br /><div>നിങ്ങള്‍ ഒരു ഗൗരവ വായനക്കാരനാണോ..? ആശയങ്ങളുടെ ആഴങ്ങള്‍ നിറഞ്ഞ പുസ്തകം നിങ്ങള്‍ക്ക് ഇഷ്ടമാണോ..? കഥകള്‍ക്കിടയിലെ സമ്പുഷ്ടമായ കഥേതര ചര്‍ച്ചകള്‍ നിങ്ങളെ ഹരം പിടിപ്പിക്കാറുണ്ടോ..? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ഈ പുസ്തകം. </div><br /><div>ജെയിംസ് ജോയിസിന്റെ യുളീസസ് പോലെ ക്ലിഷ്ടമായ സഞ്ചാരംകൊണ്ടല്ല ഈ പുസ്തകം അതിന്റെ ഗരിമ തെളിയുക്കുന്നത്. ആശയങ്ങളിലേക്ക് കടന്നു ചെല്ലുകയും അതിനെ കഥയാക്കി മാറ്റുകയും ചെയ്യുന്ന പ്രതിഭാവിലാസം കൊണ്ടാണ്. അഞ്ഞൂറോളം പേജുകള്‍. കഥകള്‍ ഉപകഥകള്‍, ചരിത്രം കല ഇവയെക്കുറിച്ച് ആധികാരികമായ നിരീക്ഷണങ്ങള്‍. ഗഹനമായ ഭാഷ. എന്നുപറഞ്ഞാല്‍ മലയാളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇന്‍സ്റ്റന്റ് വായനയ്ക്ക് ഉപയോഗിക്കാവുന്ന പുസ്തകമല്ല ഇതെന്നര്‍ത്ഥം! പ്രശസ്ത തുര്‍ക്കി സാഹിത്യകാരന് ഓര്‍ഹന്‍ പാമൂകിന്റെ 'ചുവപ്പാണെന്റെ പേര്' എന്ന നോവലിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. </div><br /><div>കഥാസംഗ്രഹം ഏതാണ്ട് ഇങ്ങനെയാണ്: പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ് മൂന്നാമന് ഹിജറ വര്‍ഷം ആയിരാമാണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു പുസ്തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട് പുസ്തം അലങ്കരിക്കുവാന്‍ ഇസ്താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്റെ ചുമതല ഏല്പിക്കുന്നു. എനിഷ്ത്തെ എഫിന്റി എന്ന ഉസ്താദിനാണ് അതിന്റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത് നിര്‍മ്മിക്കുന്ന പുസ്തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച് ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇസ്താംബൂള്‍ വിട്ടുപോയ മരുമകന് ബ്ലാക്കിനെ എനിഷ്ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്താദിന്റെ ലോകസുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്റെ സങ്കടത്തിലാണ് ബ്ലാക്ക് നാടുവിടുന്നത്. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. അവളുടെ ഭര്‍ത്താവ് ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട് നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്തൃസഹോദരന് ഹസ്സന്റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ് താമസം. ബ്ലാക്ക് മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു. </div><br /><div>പുസ്തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്ത്തെ എലിഗന്റെ കൊല്ലപ്പെടുന്നു. ഏറെ താമസിക്കാതെ ഉസ്താദ് എനിഷ്ത്തെ എഫിന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാര്‍ക്കിടയിലെ വൈര്യവും മത്സരവും അസൂയയും കാരണം അവരില്‍ ഒരാളണ് ഈ രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് മനസ്സിലാകുന്നു. ഒലിവ്, സ്റ്റോര്‍ക്, ബട്ടര്‍ഫ്ലൈ എന്നിങ്ങനെയാണ് അവശേഷിക്കുന്ന മൂന്നു സൂക്ഷ്മചിത്രകാരന്മാര്‍ വിളിക്കപ്പെടുന്നത്. ഇവരില്‍ ആരാണ് കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച് കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ് ബ്ലാക്കിനെയും ഈ ചിത്രകാരന്മാരുടെ ഗുരു ആയിരുന്ന ഉസ്താദ് ഉസ്മാനെയും ചുമതലപ്പെടുത്തുന്നു. അവരുടെ കയ്യില്‍ തെളിവായി കിട്ടിയിരിക്കുന്നത് കൊല്ലപ്പെട്ട എലഗന്റ് എഫിന്റിയുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ഒരു കുതിരയുടെ ചിത്രം മാത്രമാണ്. ഓരോ ചിത്രകാരന്മാരുടെയും ശൈലി പരിശോധിച്ച് അവസാനം കുറ്റവാളിയായ ചിത്രകാരനെ കണ്ടെത്തുന്ന ഉദ്വേഗഭരിതമായ ഒരു കഥയാണ് ചുവപ്പാണെന്റെ പേര്. </div><br /><div>ഈ പുസ്തകം ഉന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പ്രധാനപ്പെട്ട വിഷയം ഇതാണ്. കിഴക്കിന്റെ മഹത്തായ അറബിക് ചിത്രകലയും പേര്‍ഷ്യന്‍ ചിത്രകലയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയെ അനുകരിക്കേണ്ടതുണ്ടോ..? ഒരാള്‍ക്ക് സ്വന്തമായ ഒരു ചിത്രരചനാശൈലി വേണമോ..? ഒരു ചിത്രകാരന് വിഭിന്നമായ രചനാസ്വഭാവം വേണോ..? യൂറോപ്യന്‍ ചിത്രരചനാശൈലിപോലെ ചിത്രത്തില്‍ എവിടെയെങ്കിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ട് തന്റെ ശൈലി പരസ്യപ്പെടുത്താന്‍ ഒരു ചിത്രകാരന് ശ്രമിക്കുന്നത് ശരിയാണോ..? അതോ അറേബ്യയിലെ പൂര്‍വ്വ ഉസ്താദന്മാരെപ്പോലെയും സൂക്ഷ്മചിത്രകാരന്മാരെപ്പോലെയും ഒരു ചിത്രം മഹത്തായ ചിത്രകലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി എണ്ണപ്പെടുകയും അതാരാണ് വരച്ചതെന്ന് വെളിപ്പെടുത്താതിരിക്കുകയും വേണമോ..? പ്രതിഭാരാഹിത്യമുള്ളവരും പൂര്‍ണ്ണരല്ലാത്തവരുമായ ചിത്രകാരന്മാരാണോ ചിത്രത്തില്‍ രഹസ്യകൈയ്യൊപ്പ് പതിക്കുന്നത്..? ശൈലി കാലത്തെ മറികടക്കാനും അനശ്വരതയില്‍ നിറയാനുമുള്ള ഒരു ചിത്രകാരന്റെ ആഗ്രഹത്തില്‍ നിന്നാണോ ജനിക്കുന്നത്..? </div><br /><div>ബഹുമാനപ്പെട്ട എം.കൃഷ്ണന് നായര്‍ സാഹിത്യവാരഫലത്തില്‍, ഇതരാരാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കു മുന്നില്‍ മലയാളകൃതികള്‍ തീരെ ശുഷ്കമാണെന്ന് കളിയാക്കിയിരുന്നത് ശരിയായിരുന്നു എന്ന് ഇതുപോലെയുള്ള മഹത്താരരചനകള്‍ വായിക്കുമ്പോള്‍ അറിയാതെ സമ്മതിച്ചുപോകും. മലയാളത്തിലെ ഏതൊരു എഴുത്തുകാരന്റെ രചനയും വെള്ളത്തിലെ പൊങ്ങുതടിപോലെ തോന്നുമ്പോള്‍ ഈ പുസ്തകത്തെ എനിക്കുപമിക്കാന്‍ തോന്നുന്നത് കിഴക്കന്‍ മഴവെള്ളത്തില്‍ കടപുഴകിവരുന്ന ഒരു പടുകൂറ്റന്‍ വടവൃക്ഷത്തിനോടാണ്. </div><br /><div>സമയമെടുത്ത് ആധികാരികതയോടെ വായിക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം 2006-ലെ നോബല്‍ പ്രൈസ് ജേതാവായ ഓര്‍ഹന്‍ പാമുകിന്റെ ഈ കൃതി വായിക്കാന്‍ ശ്രമിച്ചാല്‍ മതിയാവും എന്നാണെന്റെ അഭിപ്രായം.</div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com7tag:blogger.com,1999:blog-8152548143691753018.post-55500061952042531552008-08-25T11:00:00.000-07:002008-08-25T11:06:15.899-07:00കുരുതിക്കു മുമ്പ് - തീക്കുനി കവിതകള്‍<a href="http://4.bp.blogspot.com/_sDbvPN8DNgk/SLL0XbRaAfI/AAAAAAAAAEA/1j2JHLdzB0Q/s1600-h/thikkuni.jpg"><img id="BLOGGER_PHOTO_ID_5238517999880241650" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/SLL0XbRaAfI/AAAAAAAAAEA/1j2JHLdzB0Q/s200/thikkuni.jpg" border="0" /></a><br /><div>പ്രതിഭകൊണ്ട് കവികളാകുന്നവരുണ്ട്. ശിക്ഷണംകൊണ്ട് കവികളാകുന്നവരുമുണ്ട്. ഒരു സാധാരണ വായനക്കാരന് വളരെവേഗം ഇവരുടെ കവിതകള്‍ വേര്‍തിരിച്ചറിയാനാകും. മൗലികപ്രതിഭകൊണ്ട് കവിത എഴുതുന്നവര്‍ ഹൃദയംകൊണ്ട് നമ്മോട് സംവേദിക്കുന്നവരാണ് ശിക്ഷണംകൊണ്ട് കവികളാകുന്നവര്‍ ബുദ്ധികൊണ്ടും. രണ്ടിലേതെങ്കിലുമൊന്ന് മോശമാണെന്നല്ല. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാലും വേഗത്തില്‍ നമ്മള് സാധാരണക്കാരോട് സംവേദിക്കുന്നത് ഒന്നാമത്തെ കൂട്ടര് തന്നെ. നിര്‍ഭാഗ്യവശാല്‍ പ്രതിഭയുടെ തിളക്കംകൊണ്ട് കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക് വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ ബലചന്ദ്രന് ചുള്ളിക്കാടിനെപ്പോലെ ചുരുക്കം ചിലര്‍. അക്കൂട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ നിന്നുള്ള കവി ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അത് പവിത്രന് തീക്കുനി തന്നെയാണ്. മറ്റ് ആധുനികാനന്തര കവികളെല്ലാം മോശക്കാരാണെന്നല്ല, അവര്‍ക്കൊക്കെയും കവിത എഴുത്തിന് നിരവധി സാഹചര്യങ്ങളുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അപ്പാടെയും എതിരായിരിക്കുമ്പോഴും കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ് മുകളില്‍ സൂചിപ്പിച്ചവര്‍. </div><br /><div>ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരങ്ങളാണ് പവിത്രന്റെ കവിതകള്‍ അത്രയും. സ്വന്തം ജീവിതപരിസരത്തു നിന്നും കവിതകള്‍ കണ്ടെടുക്കുന്നവന്റെ തീക്ഷ്ണതയത്രയും പവിത്രന്റെ കവിതകളില്‍ കാണാം. ഇവിടെ, ജീവിക്കുന്ന കവിയും കവിതയിലെ കവിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. അവര്‍ ഒന്നാണ്. അവരുടെ ജീവിതവും വ്യഥയും സങ്കല്പങ്ങളും ഒന്നാണ്. പവിത്രന്റെ എല്ലാ കവിതയിലെയും അച്ഛന് തോറ്റു പോയവനാണ്. അമ്മ വ്യഭിചാരം ചെയ്തവളാണ്. പെങ്ങള് അവിഹിതം പേറുന്നവളാണ്. കൂട്ടുകാര്‍ ഒറ്റുകാരനാണ്. കവിതയിലെയും ജീവിതത്തിലെയും കവി ഭഗ്നപ്രണയത്തില്‍ അലയുന്നവനാണ്. മീന്‍ കച്ചവടക്കാരനാണ്. ഒരിടത്തും ഇതിന് മാറ്റമില്ല. കവിതയില്‍ നിന്ന് ജീവിതത്തെ പിരിച്ചെഴുതാന്‍ കഴിയാത്തവന്റെ ന്യൂനതയാണിത്. ന്യൂനതകളില്‍ ജീവിക്കുന്നവന്റെ ന്യൂനത നിറഞ്ഞ വരികളായി പവിത്രന്റെ കവിതകള്‍ നമുക്കുമുന്നില്‍ ഉയര്‍ത്തെഴുനേറ്റു വരുന്നു. കെട്ടുപോയ ജീവിതത്തിന്റെ അപകര്‍ഷതയില്ലാതെ നിരാലംബജീവിതത്തിന്റെ ഓരം ചേര്‍ന്ന വഴികളെക്കുറിച്ച പറയുന്ന ഈ കവിതകള്‍ക്ക് വേറിട്ട മനോഹാരിതയുണ്ട്.</div><br /><div>മുന്‍സമാഹാരത്തിലെ 'വീട്ടിലേക്കുള്ള വഴികള്‍' എന്ന കവിതയിലെ ചില വരികള്‍ ഓര്‍ത്തുപോവുകയാണ്. </div><br /><div>വീട്ടിലേക്ക് അച്ഛനുണ്ടൊരു വഴി. </div><br /><div>മഴയുടെ ചരിഞ്ഞു പെയ്യലിലും ആഞ്ഞുവീശുമ്പോള്‍ ആളിക്കത്തുന്ന മുറിച്ചൂട്ടു വഴി. </div><br /><div>തെങ്ങിന് കള്ളുമണക്കുന്ന നാടന്‍ പാട്ട് പൂക്കുന്ന വഴി. </div><br /><div>വീട്ടിലേക്ക് കൂട്ടുകാരനുണ്ടൊരു വഴി. വാരാന്ത്യവഴി. വാക്കെരിയുന്ന വഴി. </div><br /><div>അനിയത്തിയുടെ അടിവയറ്റിലവസാനിക്കുന്ന വഴി. </div><br /><div>വീട്ടിലേക്ക് ചേച്ചിക്കുണ്ടൊരു വഴി. </div><br /><div>ഇത്തിരി കയറ്റമുള്ളൊരു വഴി. മുല്ല മണക്കുന്ന വഴി. ഇല്ലിമറ കാവലാകുന്ന വഴി. സര്‍പ്പസീല്‍ക്കാരമുയരുന്ന വഴി. </div><br /><div>ഒരേ കല്ലില്‍ തട്ടി ഒരുപാട് നൊന്തവഴി. വീട്ടിലേക്ക് </div><br /><div>എനിക്കുമുണ്ടൊരു വഴി. </div><br /><div>പാലിക്കാനാവാത്ത വാക്ക് പതിവായി കാത്തുനില്ക്കാറുള്ള വഴി. </div><br /><div>ഒരേ കല്ലില്‍ തട്ടി ഒരുപാട് നോവുകയും പാലിക്കാനാവാത്ത വാക്ക് പതിവായി കാത്തുനില്ക്കുകയും ചെയ്യുന്ന വഴികളെക്കുറിച്ച് പറയുന്നിടത്ത് നാം പവിത്രനിലെ ശുദ്ധ പ്രതിഭയെ കണ്ടുമുട്ടുന്നുണ്ട്. ആ വരിയില്‍ മാത്രമല്ല അങ്ങനെ ഒട്ടനവധി വരികളില്‍. </div><br /><div><span style="font-size:130%;color:#3333ff;">കുരുതിക്കു മുമ്പ്</span> എന്ന ഈ കവിതാസമാഹരത്തിലുണ്ട് പവിത്രന്റെ പ്രതിഭ തൊട്ടറിയാനാകാവുന്ന നിരവധി കവിതകള്‍. കുരുതിക്കു മുമ്പ്, ഇത്രമാത്രം, ആണ്ടിത്തെയ്യം, സങ്കടവൃത്തം, അ ആ ക കാ, മുറിച്ചിട്ട ഭൂമി, പുനരുദ്ധാരണം എന്നിങ്ങനെ ഒട്ടനവധി കവിതകള്‍. </div><br /><div>പ്രണയം പവിത്രന്റെ കവിതകളിലെ അന്തര്‍ധാരയാണ്. അതെല്ലാക്കവിതകള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് നെടുകയും കുറുകയും ഒഴുകിക്കൊണ്ടേയിരിക്കുന്നു. അത് കവിയുടെ തന്നെ ജീവിതത്തിന്റെ തുടര്‍ച്ചയാണ്. ഹൃദയം പറയുന്ന വാക്കുകള്‍ കുറിക്കുന്ന ഒരു കവിയ്ക്ക് അത് മറച്ചുവച്ചുകൊണ്ട് എഴുതാനാവില്ല. ഇത്തിരി നേരത്തേക്ക്.., സബിതയ്ക്ക്, ഒരു വളവില്‍ വച്ച്.. മാഞ്ഞുപോക്കിനിടയില്‍, ഓര്‍ക്കുന്നുണ്ടാവണം, വീണ്ടും എന്നീ കവിതകളൊക്കെ പവിത്രന് പ്രണയം ചാലിച്ചെഴുതിയവയാണ്. </div><br /><div>തൊങ്ങലുകളും ഏച്ചുകെട്ടലുകളുമില്ലാത്ത ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാവും നാം പവിത്രന്റെ കവിതകളെ നാളെ വായിക്കുക. ആ സത്യസന്ധതയിലൂടെയാണ് പവിത്രന് തന്റെ കാവ്യാസ്വാദകരെ കണ്ടെത്തിയിരിക്കുന്നതും. </div><br /><div>ദൂരം എന്ന കവിത എടുത്തെഴുതിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: </div><br /><div>ഇടപ്പള്ളി 300 കി.മി.</div><br /><div>ഇടപ്പള്ളി 280 കി.മി.</div><br /><div>ഇടപ്പള്ളി 250 കി.മി.</div><br /><div>സത്യത്തിലിത്രയും ദൂരമുണ്ടോ..? </div><br /><div>കീഴാളനിലേക്കും...</div><br /><div>കാമുകനിലേക്കും... </div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com19tag:blogger.com,1999:blog-8152548143691753018.post-69515013382683519032008-08-13T10:33:00.000-07:002008-08-13T10:37:13.069-07:00തവിട്ടു നിറമുള്ള പ്രഭാതം<a href="http://1.bp.blogspot.com/_sDbvPN8DNgk/SKMbipHtVqI/AAAAAAAAADk/KksOcglcx9E/s1600-h/matha+bro.jpg"><img id="BLOGGER_PHOTO_ID_5234057473902335650" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_sDbvPN8DNgk/SKMbipHtVqI/AAAAAAAAADk/KksOcglcx9E/s200/matha+bro.jpg" border="0" /></a><br /><div>വാക്കുകളുടെ എണ്ണവും പുസ്തകത്തിന്റെ വലുപ്പവുമാണ് ഒരു കൃതിയെ നോവല്‍ എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നതെങ്കില്‍ ഫ്രഞ്ച് എഴുത്തുകാരന് ഫ്രാങ്ക് പാവ്ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചനയെ ഒരു നോവല്‍ എന്നു വിശേഷിപ്പിക്കാനാവില്ല. വെറും പതിനാല് പുറം മാത്രമുള്ള ഒരു ചെറുകഥ. എന്നാല്‍ അക്കഥ ലോകത്തില്‍ ഉയര്‍ത്തിവിട്ട ചര്‍ച്ച ഏറെയാണ്. ഒരൊറ്റക്കഥയുടെ പേരില്‍ ഇത്രയധികം ലോകശ്രദ്ധ കിട്ടിയ മറ്റ് എഴുത്തുകാര്‍ ഏറെയില്ല തന്നെ. ഇതിനോടകം മുപ്പതിലധികം ഭാഷയിലേക്ക് തവിട്ടുനിറമുള്ള പ്രഭാതം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകസാഹിത്യത്തിലെ ഏതൊരു ചലനവും ഏറ്റവും ആദ്യം ഒപ്പിയെടുക്കുന്ന ഭാഷ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി മലയാളത്തിലേക്കും അത് വിവര്‍ത്തനം ചെയ്ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. </div><br /><div>വളരെ ലളിതമായ ഒരു കഥയാണ് തവിട്ടു നിറമുള്ള പ്രഭാതം (ഫ്രഞ്ച്: മത്ത ബ്രോ) ഒരു നഗരത്തില്‍ പൂച്ചകള്‍ വര്‍ദ്ധിച്ചുവരുന്നതു കാരണം അവയുടെ എണ്ണം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപ്രകാരം തവിട്ടു നിറമുള്ള പൂച്ചകളെ ഒഴിച്ച് ബാക്കി എല്ലാ പൂച്ചകളെയും, കറുത്തവയെയും വെളുത്തവയെയും എല്ലാം, കൊന്നുകളയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അതിനുവേണ്ടി മിലിട്ടറി പോലീസ് വിഷഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. </div><br /><div>അടുത്ത സര്‍ക്കാര്‍ തീരുമാനം തവിട്ടു നിറമുള്ള പട്ടികളെ ഒഴിച്ച് ബാക്കി എല്ലാ പട്ടികളെയും കൊന്നുകളയുവാനായിരുന്നു. അടുത്തത് ബൗണ് ന്യൂസ് എന്ന പത്രം ഒഴിച്ച് ബാക്കി എല്ലാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഇറങ്ങിയത്. അടുത്തത് ലൈബ്രറികളുടെ ഊഴമായിരുന്നു. ഒടുവില്‍ കഥ പറയുന്ന ആള് തവിട്ടു നിറമുള്ള മിലിറ്ററി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അതിനിടെ അയാള്‍ മനസ്സിലാക്കുന്നുണ്ട്. തന്റെ സുഹൃത്തായ ചാര്‍ലിയും അറസ്റ്റ് ചെയ്യപ്പെട്ടു എന്ന്. അവന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം (പിന്നീട് അയാള്‍ തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിലും) അയാള്‍ ഏറെക്കാലം മുന്‍പ് തവിട്ടു നിറമില്ലാത്ത ഒരു പട്ടിയെ വളര്‍ത്തിയിരുന്നു എന്നതായിരുന്നു.</div><br /><div>എന്താണ് തവിട്ടു നിറത്തിന് ഈ കഥയിലും ചരിത്രത്തിലുമുള്ള പ്രാധാന്യം? എല്ലാവര്ക്കും അറിയാവുന്നതുപോലെ അത് ഹിറ്റ്ലറുടെ എസ്.എസ്. നാസിപ്പടയുടെ ചിഹ്നമായിരുന്നു എന്നതുതന്നെ. ലോകത്തെല്ലായിടത്തും ക്രൂരമാം വിധം വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ് മനോഭാവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കഥയ്ക്ക് ഉന്നതമായ സമകാലിക പ്രസക്തി കൈവരുന്നത്. ഒന്നാന്തരം സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള ഫ്രാന്‍സിലാവട്ടെ അടുത്തകുറേക്കാലമായി വലതുപക്ഷ ഫാസിസ്റ്റ് ചിന്താഗതി വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരന്‍ഞ്ഞെടുപ്പിലാകട്ടെ അവര്‍ 18% വോട്ടുനേടി എന്നത് സകലരാഷ്ട്രീയ പ്രബുധരെയും ഞെട്ടിച്ചിരിക്കുകയുമാണ്. ഭാവിയുടെ അധികാരരൂപങ്ങളെ പ്രവചനസ്വഭാവത്തോടേ കണ്ടെത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്നതാവാം ഫ്രാങ്ക് പാവ്ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചന ലോകസാഹിത്യത്തില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുണ്ടയ കാരണം. </div><br /><div>മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍കൊണ്ടും വാചകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ് ഈ കുഞ്ഞുകൃതി. കറുത്തപട്ടിയെ കൊല്ലേണ്ടി വന്നതോടെ സുഹൃത്ത് ചാര്‍ലി തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങുന്നുണ്ട് കഥയില്‍. നിറുത്താതെ കുരച്ചുകൊണ്ടിരിക്കുന്ന ആ പട്ടി പറയുന്നത്: ഞാന്‍ തവിട്ടനാണ്. എന്റെ യജമാനനെയല്ല ഒരുത്തനെയും ഞാന്‍ അനുസരിക്കാന്‍ പോകുന്നില്ല എന്നാണ്. ഫാസിസ്റ്റുകളുടെ ധാര്‍ഷ്ട്യം ഒരു പട്ടിയിലൂടെയാണ് കഥാകൃത്ത് പുറത്തുകൊണ്ടുവരുന്നത്. </div><br /><div>മറ്റൊരു വാചകം ശ്രദ്ധിക്കുക: 'നഗരത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഒക്കെയും നിസ്സാരമെന്ന് കരുതി അവഗണിച്ചാല്‍ ജീവിതം സുന്ദരമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി!. തവിട്ടുനിറം നല്കുന്ന സുരക്ഷിതത്വം!!' - സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദം, ഫാസിസ്റ്റ് അനുകൂല മനസ്ഥിതി, അവനവനിസത്തോടുള്ള ആസക്തി എന്നിവയെല്ലാം ഈയൊരു വാചകത്തില്‍ കാണാം. അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.... ഇക്കലത്തിന്റെ പുസ്തകം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം. </div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com4tag:blogger.com,1999:blog-8152548143691753018.post-52210213991951375642008-08-01T07:02:00.000-07:002008-08-01T08:15:31.561-07:00നോവല്‍ - ഡ്രാക്കുള<a href="http://4.bp.blogspot.com/_sDbvPN8DNgk/SJMYVrqsUiI/AAAAAAAAACs/isCe5ahFdb8/s1600-h/drakula+-+book.jpg"><img id="BLOGGER_PHOTO_ID_5229550353085387298" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/SJMYVrqsUiI/AAAAAAAAACs/isCe5ahFdb8/s200/drakula+-+book.jpg" border="0" /></a><br /><div>ഡ്രാക്കുള എന്ന നോവലിനെക്കുറിച്ച് കേള്‍ക്കാത്തവരാരും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെന്തിന് ഇപ്പോഴൊരു പുതിയ പരിചയപ്പെടുത്തല്‍ എന്ന് സംശയിക്കുന്നവരും കണ്ടേക്കാം. എന്നാല്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്ന ഈ 'ഡ്രാക്കുള' ബ്രാം സ്റ്റോക്കറുടെ ആ പഴയ ഡ്രാക്കുള അല്ല. ഡ്രാക്കുളയുടെ ഒരു പുനരെഴുത്ത്. പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ പുതിയ വിചാരങ്ങളുടെ ഒരു പുതിയ ഡ്രാക്കുള. </div><br /><div>ഡ്രാക്കുള ഒരു നോവലും ഒരു കഥാപാത്രവും മാത്രമല്ല പിന്നയോ അതൊരു വലിയ തലമുറയുടെ ഭീതികൂടിയാണ്. മനുഷ്യന്റെ ഒത്തിരി ഭ്രമാത്മക സങ്കല്പങ്ങളില് നിന്ന് രൂപംകൊണ്ടുവന്നിട്ടുള്ളതാണ് ആ ഭീതി. അതുകൊണ്ടുതന്നെ ആ ഭീതിയ്ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവുകയും പുനരെഴുത്തുകള്‍ സംഭവിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. ലോക സിനിമയില്‍ തന്നെ ഡ്രാക്കുളയ്ക്ക് എത്രയെത്ര പുനരെഴുത്തുകള്‍ സംഭവിച്ചിരിക്കുന്നു. മൂര്‍നൗ സംവിധാനം ചെയ്ത 'നെസ്ഫറാതു' പിന്നെ ക്രിസ്റ്റഫര്‍ ലീയുടെ ഡ്രാക്കുള, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ഡ്രാക്കുള വെര്‍നര്‍ ഹെര്‍സോസിന്റെ ചിത്രം പിന്നെ എത്ര നാടകങ്ങള്‍ നോവലുകള്‍ കവിതകള്‍!! അത്തരത്തില്‍ ഡ്രാക്കുള എന്ന ഭീതിയെ പുതിയ കാലത്തിലേക്ക് മാറ്റിയെഴുതുവാന്‍ നടത്തിയ വിജയകരമായ ശ്രമം എന്ന് യുവ എഴുത്തുകാരനായ അന്‍വര്‍ അബ്ദുള്ളയുടെ 'ഡ്രാക്കുള' എന്ന നോവലിനെ ഞാന്‍ വിശേഷിപ്പിക്കുന്നു. </div><br /><div>നോവല്‍ ഡ്രാക്കുളയെപ്പറ്റി ആയതുകൊണ്ട് കഥയൊന്നും വിസ്തരിക്കേണ്ടതില്ലല്ലോ. സ്വഭാവികമായും ഭീതി, രാത്രി, റെയില്‍വേ സ്റ്റേഷന്, രക്തം, കഴുത്തിലെ മുറിവ് ഇവയൊക്കെ ഡ്രാക്കുള നോവലിന്റെ അനിവര്യഘടകങ്ങള്‍ ആകുന്നു. അതൊക്കെ ഇതിലുമുണ്ട് അതേസമയം കാണാതാവുന്ന ഒരു സ്ത്രീ, പ്രണയം എന്നീ സ്ഥിരം സംഭവങ്ങള്‍ ഇതിലില്ല താനും. ഇനി നോവലിനെപ്പറ്റി ചില കാര്യങ്ങള്‍ അക്കമിട്ടു പറയാം.</div><br /><div>1. ഒരു ഇംഗ്ലീഷ് ദേശീയ ദിനപ്പത്രത്തില്‍ കണ്ട പരസ്യമനുസരിച്ച് റാപ്പഗുണ്ടോം എന്ന വിചിത്ര നാമമുള്ള സ്ഥലത്ത് ഇംഗ്ലീഷ് അധ്യാപകന്റെ ജോലിയ്ക്കെത്തുന്ന ചെറി. കെ.ജോസഫിനുണ്ടാകുന്ന അനുഭവങ്ങളാണ് ഈ ഡ്രാക്കുളയുടെ കഥാതന്തു.</div><br /><div>2. സാധാരണ കഥപറച്ചിലില്‍ നിന്നും വ്യത്യസ്തമായി 'ഞാന്‍' ഈ നോവലില്‍ 'തേര്‍ഡ്പേര്‍സണ്‍' ആയാണ് പ്രത്യക്ഷപ്പെടുന്നത്. അതായത് ഞാനിനെ മറ്റൊരാളായി ആണ് നോവലിസ്റ്റ് നോക്കിക്കാണുന്നത്. അത് നോവലിന് മനോഹരമായ ഒരു ആഖ്യാനസവിശേഷതയും പുതുമയും നല്‍കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക : തന്റെ നോവലിന് ഉപകാരപ്പെടുമെന്നുണ്ടായിട്ടും 'ഞാനിന്' ഡ്രാക്കുള നോവല്‍ മുഴുവന്‍ വായിച്ചുതീര്‍ക്കന്‍ കഴിഞ്ഞില്ല/ 'ഞാനിന്റെ' ജീവിതത്തെയും പ്രകൃതത്തെയും പരുവപ്പെടുത്തുന്നതില്‍ ഡ്രാക്കുള വഹിച്ച പങ്ക് ചെറുതല്ല/ ഞാനും ചെറിയും കോട്ടയത്ത് എത്തി. 'അവരുടെ' സ്വന്തം നഗരമായിരുന്നു അത്. (സാധാരണ 'ഞങ്ങളുടെ' എന്നാണല്ലോ പറയാറ്) </div><br /><div>3. സമകാലീക ഡ്രാക്കുള ഭീതിയെന്നത് മതഭീകരവാദത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭീതിയാണെന്ന് ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. അങ്ങനെയാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള ഒരു തരത്തില്‍ രാഷ്ട്രീയനോവല്‍ ആയി മാറുന്നത്. 'തലയും ചുമന്നു നടന്ന അര്‍ഷദ് ആലമിന്റെയും' 'മേം ബ്രാഹ്മണ് ഹൂം.. ലേകിന് മേം മാംസ് ഖാത്താ ഹൂം' എന്നു പ്രഖാപിക്കുന്ന രഘുവീര പണ്ഡിറ്റിന്റെയും ഉപകഥകളും മാത്രമല്ല പ്രധാനകഥാപാത്രമായ രാജേഷ് ഭോയറിന്റെ ഗൂഢനീക്കങ്ങളും കഥയിലെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. </div><br /><div>ആഖ്യാനത്തിലെ ഇനിയും പറയാത്ത പല നൂതനത്വംകൊണ്ടും വിഷയത്തിലെ ജനപ്രിയതകൊണ്ടും മലയാളത്തിലെ, യുവ എഴുത്തുകാരുടെ കൃതിയില്‍ ശ്രദ്ധേയമായ പുസ്തകമാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള. </div><br /><div>പലപ്പോഴും വായനക്കാരോട് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കാറുള്ള ഒരു കാര്യം, പുതിയ എഴുത്തുകാരുടെ കൃതികളിലേക്ക് ഇറങ്ങിച്ചെല്ലുവാനാണ്. അതിലൂടെ പുതിയ ഭാവനയും പുതിയ ലോകവും പുതിയ മനസ്സും നമുക്ക് പരിചയപ്പെടുവാനാകും. ഒരേ എഴുത്തുകാരനെത്തന്നെ നാം ആവര്‍ത്തിച്ചുവായിക്കുന്നതിലൂടെ ഒരേ മനസ്സിന്റെ വിവിധ ഭാവനാതലങ്ങള്‍ കാണുക മാത്രമേ നാം ചെയ്യുന്നുള്ളൂ. ഒരു വായനാഹൃദയം എപ്പോഴും തേടുന്നത് പുതിയ ഒന്നിനെയാണല്ലോ. നിങ്ങളുടെ ആ യാത്രയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക. </div><br /><div>(പ്രസാധനം: ഡി.സി. ബുക്സ്- വില 55.00) </div>ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.com1